മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്ന്
Monday, January 23, 2017 3:48 PM IST
കൊച്ചി: മന്ത്രിസഭാ തിരുമാനങ്ങളെല്ലാം ജനങ്ങളോടു പങ്കുവയ്ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നു റൈറ്റ് ടു ഇൻഫർമേഷൻ (ആർടിഐ) കേരളാ ഫെഡറേഷൻ. ഈ നിലപാട് പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നു ഫെഡറേഷൻ ആവശ്യപ്പെട്ടു.

ചില തീരുമാനങ്ങൾ നടപ്പിലാക്കിക്കഴിയുംവരെ ജനങ്ങൾ അറിയേണ്ടതില്ല എന്നുള്ള നിലപാട് ശരിയല്ല. ഇന്ത്യൻ പാർലമെന്‍റും പൊതുസമൂഹവും ഏറെ ചർച്ചകൾക്കു ശേഷം പാസാക്കിയതാണു വിവരാവകാശ നിയമം. ഇതിന്‍റെ ചിറകരിയും വിധത്തിലുള്ള പ്രസ്താവനകൾ ഭരണകർത്താക്കൾക്കു ഭൂഷണമല്ല. ഭരണസുതാര്യതയ്ക്കു വിവരാവകാശ നിയമം പൂർണതോതിൽ നടപ്പാക്കുകയാണു വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.


സംസ്ഥാന പ്രസിഡന്‍റ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി കെ.എൻ.കെ. നന്പൂതിരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ. ജയകുമാർ, ട്രഷറർ കെ.എ. ഇല്ല്യാസ്, വൈസ് പ്രസിഡന്‍റ് ആശാ ജയശങ്കർ, സെക്രട്ടറിമാരായ പദ്മൻ കോഴൂർ, വി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.