കടകംപള്ളിക്കെതിരായ ഹർജി ഫയലിൽ
കടകംപള്ളിക്കെതിരായ ഹർജി ഫയലിൽ
Monday, January 23, 2017 3:48 PM IST
തിരുവനന്തപുരം: അനെർട്ട് ഡയറക്ടർ നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് മന്ത്രി കടകംപളളി സുരേന്ദ്രനെതിരേ കോവളം എംഎൽഎ എൻ.വിൻസെന്‍റ് സമർപ്പിച്ച ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു.

സാമ്പത്തിക ക്രമക്കേട് കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഡോ.ഹരികുമാറിനെ അനെർട്ട് ഡയറക്ടറായി നിയമിച്ചത് ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ വിജിലൻസ് നിലപാട് ഈ മാസം 31ന് അറിയിക്കാൻ കോടതി ഉത്തരവിട്ടു.

ഹരികുമാർ പാരമ്പര്യേതര ഉൗർജ പദ്ധതി ഡയറക്ടറായിരിക്കവേ 2007-10 വർഷങ്ങളിലെ ഫണ്ട് വിനിയോഗത്തിൽ ഗുരുതര ക്രമക്കേട് നടത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 14.50 കോടിയുടെ നഷ്ടം പൊതു ഖജനാവിനുണ്ടായതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഹരികുമാറിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് .

ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിയമനം. ചട്ടങ്ങൾ ഒന്നും പാലിക്കാതെ അഭിമുഖം നടത്താതെയും നിയമനം നടത്തിയെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ഇതിനു പുറമെ ഹരികുമാർ അനെർട്ട് ഡയറക്ടറായി നിയമിതനായതിനു പിന്നാലെ സാമ്പത്തിക ക്രമക്കേടിന് അനെർട്ടിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്ന ഇ.കെ.ചന്ദ്രബോസ്, റഫീ ജോർജ്, ജോർജ് കെ. ജോണ്‍ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.