നെഹ്റു കോളജിലെ വിദ്യാർഥിയുടെ മരണം: ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട്
Tuesday, January 24, 2017 3:50 PM IST
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നു കേരള സാങ്കതിക സർവകലാശാല സമിതിയുടെ റിപ്പോർട്ട്. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമിതി കണ്ടെത്തി.

ഈ സാഹചര്യത്തിൽ ജിഷ്ണുവിന്‍റെ ആത്മഹത്യയടക്കമുള്ള സംഭവങ്ങൾ കോപ്പിയടിയുമായി ബന്ധപ്പെട്ടതല്ലെന്ന വാദമാണ് ഉയരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും സമതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഇൻവിജിലേറ്ററുടേയും പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ട്. ജിഷ്ണു എഴുതിയതായി പറയപ്പെടുന്ന കത്തിന്‍റെ ആധികാരികത ബന്ധപ്പെട്ട ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കോളജിൽ അച്ചടക്ക സംരക്ഷണ ചുമതലയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരെ ഉടൻ ഒഴിവാക്കണം.
വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളജുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കണം. അഞ്ചു വീതം രക്ഷിതാക്കളും അധ്യാപകരും അടങ്ങിയതാകണം സെല്ലെന്നും സമിതി ശിപാർശ ചെയ്യുന്നു.


മറ്റക്കര ടോംസ് എൻജിനിയിറിംഗ് കോളജിന്‍റെ അംഗീകാരം റദ്ദാക്കണമെന്നും സമിതി ശിപാർശ ചെയ്തു. അഫിലിയേഷൻ നേടുന്ന സമയത്ത് കാട്ടിയ സ്ഥലത്തല്ല ക്ലാസും ലാബും നടക്കുന്നത്. ഇതു ഗുരുതരമായ ചട്ട ലംഘനമാണ്. മതിയായ സൗകര്യങ്ങളില്ലാത്ത മോശം അന്തരീക്ഷത്തിലാണു കോളജ് പ്രവർത്തിക്കുന്നത്. വിദ്യാർഥികളുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയാണ് ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതായും സമിതി കണ്ടെത്തി. വിദ്യാർഥിനികളോടുള്ള മോശം പെരുമാറ്റമടക്കമുള്ള പരാതികളിൽ ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാനും സമിതി ശിപാർശ ചെയ്തു.
സർവകലാശാല രജിസ്റ്റാർ വി.സി. പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് ഇന്നലെ രാത്രി വൈകിയാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനു സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.