വടക്കാഞ്ചേരി എൻജിനിയറിംഗ് കോളജ് നിർമാണം നിർത്തിവയ്ക്കും
Tuesday, January 24, 2017 3:50 PM IST
തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചരിയിൽ കേപ്പിന്‍റെ എൻജിനിയറിംഗ് കോളജ് നിർമാണം നിർത്തിവയ്ക്കുമെന്നും കോളജിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ അവസാനവർഷമാണ് എൻജിനിറിംഗ് കോളജിന്‍റെ കെട്ടിട നിർമാണം ആരംഭിച്ചത്. കോളജിന്‍റെ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും കൈമാറിയിട്ടില്ല. 12 കോടിയോളം രൂപ ഇതിനകം പദ്ധതിക്കായി ചെലവിട്ടു.


വനപ്രദേശത്താണ് കോളജ് നിർമിക്കുന്നത്. തിരക്കിട്ട് ആരംഭിച്ച കോളജിന്‍റെ പദ്ധതി ചെലവ് 45 കോടി രൂപയാണ്. ഇത്രയും തുക ഈ കോളജിനായി ചെലവിടുന്നത് കേപ്പ് അടച്ചുപൂട്ടുന്നതിനു തുല്യമാണ്.

കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സാഗര ആശുപത്രി പ്രവർത്തനക്ഷമമാക്കും. ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകാനുള്ള നീക്കത്തോടെയാണ് സാഗര ആശുപത്രി കഴിഞ്ഞ യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയത്. ഇതോടെ ആശുപത്രിയിലെ നല്ല ഡോക്ടർമാർ പിരിഞ്ഞുപോയെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.