പെൻഷൻ കൃത്യമായി ലഭ്യമാക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം
Tuesday, January 24, 2017 4:06 PM IST
കൊച്ചി: പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ഒരു നിശ്ചിത തീയതിക്ക് ലഭിക്കുന്നതിനായി ഫലപ്രദമായ സംവിധാനമൊരുക്കണമെന്ന് ബൈലോ ഭേദഗതികൾക്കായി ചേർന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം-കേരള പ്രത്യേക ജനറൽ ബോഡിയോഗം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.

പെൻഷൻ ഫണ്ടിലേക്ക് കൂടുതൽ തുക സമാഹരിക്കാൻ നടപടികൾ സ്വീകരിക്കുക, പെൻഷൻ 12,000 രൂപയായി വർധിപ്പിക്കുക, വിരമിച്ച പത്രപ്രവർത്തകർക്ക് ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുക, അവശ പത്രപ്രവർത്തകരുടെ പെൻഷൻ തുക വർധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വരുത്തുക, ആശ്രിത പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.


പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ, സെക്രട്ടറിമാരായ പി.വി. പങ്കജാക്ഷൻ, കെ.പി. വിജയ കുമാർ, പി.പി.കെ. ശങ്കർ, ട്രഷറർ കെ.വി. ഫിലിപ്പ് മാത്യു, പി. അജയകുമാർ, എം. ബാലഗോപാലൻ, ഹരിദാസൻ പാലയിൽ, തേക്കിൻകാട് ജോസഫ്, ഹക്കീം നട്ടാശേരി, തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.