നോട്ട് നിരോധനം: ജനങ്ങളുടെ ദുരിതം ചിത്രീകരിച്ചു പ്രധാനമന്ത്രിക്കു നൽകുമെന്നു കോണ്‍ഗ്രസ്
Tuesday, January 24, 2017 4:21 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തെത്തുടർന്നു രാജ്യ വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനവേദന പ്രചാരണത്തിന്‍റെ ഭാഗമായി രാജ്യത്തെ ഒരു കോടി ജനങ്ങളുടെ ദുരിതങ്ങൾ ചിത്രീകരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമർപ്പിക്കുമെന്ന് എഐസിസി നിരീക്ഷകനും കർണാടക മന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു.

നോട്ട് നിരോധനത്തെത്തുടർന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച അഞ്ചു ചോദ്യങ്ങൾക്കു മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. അത് തിരികെ കിട്ടാൻ ഇപ്പോൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.


സംസ്ഥാനത്തെ ഓരോ അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ജനവേദന പഞ്ചായത്തുകൾ സംഘടിപ്പിക്കും. ഇതിൽ മോദിക്കായി ഒരു കസേര ഒഴിച്ചിട്ട് നോട്ട് നിരോധനത്തിന്‍റെ ദുരിതം പേറുന്ന പ്രദേശവാസികളെ കൊണ്ട് ചോദ്യങ്ങൾ ഉന്നയിപ്പിക്കും. അങ്ങനെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഒരു കോടി വീഡിയോകളും ചിത്രങ്ങളും ഉത്തരങ്ങൾ പറയാത്ത പ്രധാമന്ത്രിക്കു മുന്നിൽ സമർപ്പിക്കുമെന്നും ശിവകുമാർ അറിയിച്ചു. നോട്ട് നിരോധനത്തെ കുറിച്ചു പഠിക്കാൻ എഐസിസി രൂപപ്പെടുത്തിയ സെൻട്രൽ ഇംപ്ലിമെന്േ‍റഷൻ കൗണ്‍സിലിൽ അംഗമാണ് ശിവകുമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.