കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ അടിച്ചുകൊന്നു
Tuesday, January 24, 2017 4:30 PM IST
കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ കരിക്കുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കുടവൂർ‌ വെതുവിള പി.എസ്. ഭവനിലെ സുനിൽകുമാർ (35) ആണു കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.

സുനിൽകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ടു രണ്ടുപേരെ മണിക്കൂറുകൾക്കുള്ളിൽ ഫ്ളൈയിംഗ് സ്ക്വാഡിന്‍റെ സഹായത്തോടെ സിഐ വേണുഗോപാൽ, എസ്ഐ കുട്ടിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ പാറക്കണ്ടിയിലെ താമസക്കാരനായ മുണ്ടയാട് സ്വദേശി പനക്കട വീട്ടിൽ പി. ഹരിഹരൻ (44), മംഗളൂരു ദേർലക്കട്ട സ്വദേശി ബി.കെ. അബ്ദുള്ള എന്ന അഷ്റഫ് അസീസ് (43) എന്നിവരാണ് അറസ്റ്റിലായത്.

പകൽ നാടൻപണികൾ ചെയ്തിരുന്ന സുനിൽകുമാർ രാത്രിയിൽ കംഫർട്ട് സ്റ്റേഷനിൽ ജീവനക്കാരനായി ജോലിചെയ്തുവരികയായിരുന്നു. രാത്രിയിൽ മൂന്നുപേരും ചേർന്നു മദ്യപിക്കുന്നതു പതിവായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രതികളും സുനിൽകുമാറുമായി വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു. തുടർന്നു സ്ഥലത്തുനിന്നു പോയ രണ്ടുപേരും തിങ്കളാഴ്ച വൈകുന്നേരം വീണ്ടും കംഫർട്ട് സ്റ്റേഷനിൽ എത്തുകയും സുനിൽകുമാറുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു.


സുനിൽകുമാറിനെ ഭീഷണിപ്പെടുത്തിയ ശേഷം പോയ രണ്ടുപേരും അർധരാത്രിയോടെ തിരിച്ചെത്തുകയും ഉറങ്ങിക്കിടക്കുകയായിരുന്ന സുനിൽകുമാറിനെ, തോർത്തിൽകെട്ടി കൊണ്ടുവന്ന കരിക്ക് ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. നേരത്തെ ഹരിഹരനായിരുന്നു കംഫർട്ട് സ്റ്റേഷനിൽ ജോലി നോക്കിയിരുന്നത്.
ഇയാൾ വിട്ടുപോയപ്പോൾ പകരം കറുപ്പായി എന്നയാളെയും ഇയാൾ അടുത്ത നാളിൽ മരിച്ചതോടെ സുനിൽകുമാറിനെയും ജോലിക്കു നിയോഗിക്കുകയായിരുന്നു.
സുനിൽകുമാർ ജോലിയിൽ പ്രവേശിച്ചതു ഹരിഹരന് ഇഷ്ടപ്പെട്ടില്ലെന്നും ഈ വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറഞ്ഞു.സംഭവമറിഞ്ഞു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സുനിൽ‌കുമാറിന്‍റെ സുഹൃത്ത് വിനോദ്കുമാറിന്‍റെ പരാതിയിലാണു പോലീസ് കേസെടുത്തത്.

ടൗൺ സിഐയുടെ ചുമതലയുള്ള കോസ്റ്റൽ സിഐ പി. സുഭാഷിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ ആശുപത്രിയിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.