അഞ്ചേരി ബേബി വധം: കുറ്റപത്രം വായിച്ചില്ല
Tuesday, January 24, 2017 4:30 PM IST
മുട്ടം(തൊടുപുഴ): കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസിൽ പ്രതികൾ ഹാജരാകാത്തതിനാൽ കുറ്റപത്രം വായിക്കാനായില്ല. കേസ് ഫെബ്രുവരി 25 ലേക്ക് മാറ്റി. ഒൗദ്യോഗിക ആവശ്യത്തിനു പോയതിനാൽ രണ്ടാം പ്രതി മന്ത്രി എം.എം. മണിക്കും ബസ് സമരം മൂലം മറ്റു പ്രതികൾക്കും എത്തിച്ചേരാൻ കഴിയില്ലെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു. ഡിസംബർ 24 നാണ് കേസിൽ വിധി പറഞ്ഞത്.

രണ്ടാം പ്രതിയായ മണി പ്രതിയായി തന്നെ തുടരുന്നതോടൊപ്പം കൂട്ടുപ്രതികളായ ഒന്നാം പ്രതി പാമ്പുപാറ കുട്ടൻ എന്നു വിളിക്കുന്ന കുട്ടപ്പൻ, മൂന്നാം പ്രതി ഒ.ജി. മദനൻ എന്നിവരും പ്രതികളായി തുടരുമെന്നു കോടതി പറഞ്ഞിരുന്നു. ഇവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എം. മണി നൽകിയ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.


പ്രഥമദ്യഷ്ട്യാ കേസുണ്ടെന്നും വിചാരണ നേരിടണമെന്നും വിടുതൽ ഹർജി തള്ളികൊണ്ട് കോടതി ഉത്തരവായി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ, കുഞ്ഞപ്പനാശാൻ, വി.എം ജോസഫ് എന്നിവരെ കൂടി പ്രതികളാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു കോടതി ഉത്തരവാകുകയായിരുന്നു. ഇതേകേസിൽ പ്രതികളായിരുന്നവരെ വെറുതെ വിട്ടതിനാൽ കേസ് നിലനിൽക്കില്ലെന്ന വാദം മണിയുടെ അഭിഭാഷകർ ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു. ഈ കേസിൽ കെ.കെ. ജയചന്ദ്രൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ സിബി ചേനപ്പാടി പോലീസ് പ്രൊട്ടക്ഷനോടുകൂടി ഹാജരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.