റീസർവേ പൂർത്തിയാക്കാൻ അഞ്ചു വർഷം വേണം: മന്ത്രി
Tuesday, January 24, 2017 4:30 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ റീ സർവേ പൂർത്തിയാക്കാൻ അഞ്ചു വർഷമെങ്കിലും വേണമെന്നു റവന്യു മന്ത്രി. ഇ. ചന്ദ്രശേഖരൻ. നിർത്തിവച്ച റീ സർവേ നടപടികൾ സംസ്ഥാനത്ത് ഈ മാസം 26ന് പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കാസർഗോഡ് ജില്ലയിലെ 117 വില്ലേജുകളിലാണ് റിപ്പബ്ലിക് ദിനത്തിൽ റീസർവേ പുനരാരംഭിക്കുക. ആറു മാസംകൊണ്ട് പത്തു വില്ലേജുകളിലെ സർവേ എങ്കിലും പൂർത്തിയാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കാസർഗോഡിനു പിന്നാലെ മറ്റുള്ള ജില്ലകളിലെയും റീ സർവേ നടപടികൾ ആരംഭിക്കും.

സംസ്ഥാനത്ത് റീസർവേ ഏറ്റവും കുറവു നടന്ന ജില്ല കാസർഗോഡാണ്. ആകെ 11 വില്ലേജുകളിൽ മാത്രമാണു കാസർഗോഡ് ഇതുവരെ റീസർവേ നടന്നത്. ഇടുക്കിയിൽ ഫെബ്രുവരിയോടെ റീ സർവേ ആരംഭിക്കും. ഇടുക്കിയിലെ 66 വില്ലേജുകളിൽ 37 എണ്ണത്തിൽ റീസർവെ പൂർത്തിയാക്കി റവന്യൂ വകുപ്പിനു കൈമാറിയിട്ടുണ്ട്.

ഒരു വില്ലേജിൽ മൂന്നു സർവേ ടീമിനെ വീതം നിയോഗിക്കും. കൈവശ ഭൂമി അളക്കുന്നതിനു മുമ്പേ സർക്കാർ ഭൂമി അളക്കും. ആവശ്യത്തിന് സർവെയർമാരുണ്ടെന്നും കൂടുത ൽ ആവശ്യമുണ്ടെങ്കിൽ മറ്റിടങ്ങളിൽനിന്നുള്ള സർവേയർമാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.