കസ്തൂരിരംഗൻ: അന്തിമ വിജ്ഞാപനം വേണമെന്നു ജനാധിപത്യ കേരള കോൺ.
Friday, February 17, 2017 4:06 PM IST
തൃശൂർ: കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു കേന്ദ്ര ഗവണ്‍മെന്‍റ് ഇറക്കിയ വിജ്ഞാപനം തീരുന്ന മാർച്ച് നാലിനുമുമ്പ് അന്തിമ വിജ്ഞാപനം ഇറക്കണമെന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് അധ്യക്ഷനായി. ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും തോട്ടങ്ങളേയും ഒഴിവാക്കി അന്തിമ വിജ്ഞാപനം ഇറക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, വൈസ് ചെയർമാൻ ആന്‍റണി രാജു, ജനറൽ സെക്രട്ടറിമാരായ എം.പി. പോളി, മാത്യു സ്റ്റീഫൻ, സണ്ണി മണ്ണത്തൂക്കാരൻ, എ.ജെ. ജോസഫ്, ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, അജിത സാബു, സെക്രട്ടറിമാരായ ആന്‍റണി ആലഞ്ചേരി, ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ട്, ജോർജ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.