ചെമ്പിലോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകൾക്കു സ്വരാജ് ട്രോഫി
Friday, February 17, 2017 4:18 PM IST
തിരുവനന്തപുരം: മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അർഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തി മഹാത്മാ പുരസ്കാരത്തിന് അർഹത നേടിയ ഗ്രാമപഞ്ചായത്തുകളെയും തെരഞ്ഞെടുത്തു.

സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള ഒന്നാം സ്ഥാനം പങ്കിട്ട ചെമ്പിലോട് (കണ്ണൂർ), ശ്രീകൃഷ്ണപുരം (പാലക്കാട്) എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് 22.5 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സ്ഥാനം നേടിയ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഒന്നാം സ്ഥാനം രണ്ട് പഞ്ചായത്തുകൾ പങ്കിട്ടതിനാൽ രണ്ടാം സ്ഥാനത്തിന് പ്രത്യേക അവാർഡ് നൽകിയിട്ടില്ല.
ജില്ലാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച ഗ്രാമപഞ്ചായത്തുകൾ: തിരുവനന്തപുരം - ഒന്നാം സ്ഥാനം - മാണിക്കൽ, കൊല്ലം - ഒന്നാം സ്ഥാനം - കുലശേഖരപുരം, രണ്ടാം സ്ഥാനം - തഴവ, പത്തനംതിട്ട - ഒന്നാം സ്ഥാനം - തുമ്പമണ്‍, ആലപ്പുഴ: ഒന്നാം സ്ഥാനം - വീയപുരം, രണ്ടാം സ്ഥാനം - കുമാരപുരം, കോട്ടയം: ഒന്നാം സ്ഥാനം - മുത്തോലി, എറണാകുളം: ഒന്നാം സ്ഥാനം - ചോറ്റാനിക്കര, തൃശൂർ : ഒന്നാം സ്ഥാനം - പൂമംഗലം, രണ്ടാം സ്ഥാനം - ഒരുമനയൂർ, മലപ്പുറം: ഒന്നാം സ്ഥാനം - പുലാമന്തോൾ, രണ്ടാം സ്ഥാനം മാറാഞ്ചേരി, കോഴിക്കോട് : ഒന്നാം സ്ഥാനം - അരിക്കുളം, രണ്ടാം സ്ഥാനം - നാദാപുരം, വയനാട് : ഒന്നാം സ്ഥാനം - വൈത്തിരി.

പാലക്കാട്, കണ്ണൂർ ജില്ലകളിൽ അർഹതാ മാനദണ്ഡങ്ങൾ പാലിച്ച പഞ്ചായത്തുകൾ സംസ്ഥാനതല സമ്മാനം നേടിയതിനാൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളില്ല. ഇടുക്കി, കാസർഗോഡ് ജില്ലകളിൽ അർഹതാ മാനദണ്ഡം പാലിച്ച പഞ്ചായത്തുകൾ ഇല്ലാത്തതിനാൽ ആരേയും തെരഞ്ഞെടുത്തില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ അർഹതാ മാനദണ്ഡങ്ങൾ പാലിച്ച മറ്റ് ഗ്രാമപഞ്ചായത്തുകൾ ഇല്ലാത്തതിനാൽ രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് നൽകിയിട്ടില്ല.
ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്കുള്ള അവാർഡ് നേടിയ ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം പത്തു ലക്ഷം, അഞ്ചു ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം) : ഒന്നാം സ്ഥാനം - എടക്കാട് ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂർ ജില്ല), രണ്ടാം സ്ഥാനം - കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് (കൊല്ലം), മൂന്നാം സ്ഥാനം - പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് (എറണാകുളം). ഇവയ്ക്ക് യഥാക്രമം 25, 20, 15 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.


മികച്ച ജില്ലാ പഞ്ചായത്ത് : ഒന്നാം സ്ഥാനം - കൊല്ലം ജില്ലാ പഞ്ചായത്ത്, രണ്ടാം സ്ഥാനം - മലപ്പുറം ജില്ലാ പഞ്ചായത്ത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ജില്ലാ പഞ്ചായത്തുകൾക്ക് യഥാക്രമം 25, 20 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മഹാത്മാ പുരസ്കാരം : 2015-16 സാമ്പത്തിക വർഷം മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തി മഹാത്മാ പുരസ്കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്തുകൾ. സംസ്ഥാനതലം : ഒന്നാം സ്ഥാനം - തളിക്കുളം ഗ്രാമപഞ്ചായത്ത് (തൃശൂർ ജില്ല), രണ്ടാം സ്ഥാനം - എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് (തൃശൂർ), മൂന്നാം സ്ഥാനം - കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം).
ജില്ലാതലം : (ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം എന്ന ക്രമത്തിൽ) തിരുവനന്തപുരം - കടയ്ക്കാവൂർ, പള്ളിച്ചൽ. കൊല്ലം - നെടുവത്തൂർ, മയ്യനാട്. പത്തനംതിട്ട - മൈലപ്ര, കുറ്റൂർ. ആലപ്പുഴ - ബുധനൂർ, വെണ്‍മണി. കോട്ടയം - മീനച്ചിൽ, കുറവിലങ്ങാട്. ഇടുക്കി - ഇടമലക്കുടി, മണക്കാട്. എറണാകുളം - എടവനക്കാട്, ചേരാനല്ലൂർ. തൃശൂർ - നാട്ടിക, വാടാനപ്പള്ളി. പാലക്കാട് - കാരക്കുറിശ്ശി, നാഗലശ്ശേരി. മലപ്പുറം- തേഞ്ഞിപ്പലം, വള്ളിക്കുന്ന്. കോഴിക്കോട് - കൊടിയത്തൂർ, മടവൂർ. വയനാട് - പൊഴുതന, എടവക. കണ്ണൂർ - കോളയാട്, ആറളം. കാസർഗോഡ് - ബേളൂർ, പടന്ന.

മഹാത്മാ പുരസ്കാരം നേടിയ സ്ഥാപനങ്ങൾക്ക് സാക്ഷ്യപത്രവും മെമന്‍റോയും നൽകും.
തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്റ്റേറ്റ് പെർഫോമൻസ് ഒഡിറ്റ് ഓഫീസർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടർ കണ്‍വീനറുമായ സമിതിയാണ് അവാർഡിന് അർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.
കണ്ണൂരിൽ 19ന് നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന അവാർഡ് തുകകളിൽ ഏറ്റവും ഉയർന്ന തുകയാണു സ്വരാജ് ട്രോഫിയോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.