കാരുണ്യ നിർത്തലാക്കില്ല: മന്ത്രി
കാരുണ്യ നിർത്തലാക്കില്ല: മന്ത്രി
Friday, February 17, 2017 4:28 PM IST
തിരുവനന്തപുരം: പാവപ്പെട്ടവർക്കു ചികിത്സാസഹായം നൽകുന്ന കാരുണ്യ ബനവലന്‍റെ് ഫണ്ട് പദ്ധതി സർക്കാർ നിർത്തലാക്കില്ലെന്നു മന്ത്രി ഡോ. ടി.എം.തോമസ് ഐസക്. നടപ്പുവർഷം ഡിസംബർ 31 വരെ 29,270 രോഗികൾക്കായി 389 കോടി രൂപ കാരുണ്യ പദ്ധതി വഴി ധനസഹായം ലഭിച്ചു.

ഈ മാസം ഒൻപതിനു കാരുണ്യ ബനവലന്‍റെ് ഫണ്ടിലേക്കു 100 കോടി രൂപ കോടി അനുവദിച്ചിട്ടുണ്ട്. ഇതടക്കം ബജറ്റിൽ വകയിരുത്തിയ 250 കോടിയും പദ്ധതിക്കായി കൈമാറിയിട്ടുണ്ടെ ന്നും ഇനി കൊടുക്കാനുള്ളതു 139 കോടി രൂപമാത്രമാണെന്നും മന്ത്രി തോമസ ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.

അഞ്ചു വർഷത്തെ യുഡിഎഫ് ഭരണത്തിൽ കാരുണ്യ ഫണ്ടിലേക്ക് ആകെ നൽകിയത് 775 കോടി രൂപയാണ്. യുഡിഎഫ് ഭരണം അവസാനിക്കുമ്പോൾ കാരുണ്യ ഫണ്ടിലേക്കു 391 കോടി രൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കാരുണ്യക്കു ലഭിക്കേണ്ട ഫണ്ടും സർക്കാർ നൽകുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായല്ല ഉണ്ടാകുന്നതെന്നും രോഗികൾക്കു ചികിത്സാ സഹായം കിട്ടുന്നതിനു ഇതുവരെ തടസമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


സർക്കാർ ആശുപത്രികളിൽ കാരുണ്യ പദ്ധതിക്കായി അഡ്വാൻസ് നൽകിയ തുകയിൽ ചെലവാക്കാൻ ബാക്കിയുണ്ട്. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ ശേഷമാണു ചെലവായ തുകയുടെ ബിൽ നൽകുന്നത്. 104 സ്വകാര്യ ആശുപത്രികൾ അക്രഡിറ്റേഷൻ ചെയ്തതല്ലാതെ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി പേമെന്‍റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു സംവിധാനവും ഉണ്ടാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.