ബിജെപി-സിപിഎം സംഘർഷം: പരിക്കേറ്റയാൾ മരിച്ചു
ബിജെപി-സിപിഎം സംഘർഷം: പരിക്കേറ്റയാൾ മരിച്ചു
Saturday, February 18, 2017 2:18 PM IST
കടയ്ക്കൽ: കാഞ്ഞിരത്തുംമൂട്ടിൽ ബിജെപി-സിപിഎം സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊല്ലം ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

റിട്ട. എസ് ഐയും ബിജെപി കടയ്ക്കൽ പഞ്ചായത്ത് സമിതി പ്രസിഡന്‍റുമായ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തെങ്ങുവിളവീട്ടിൽ എ. രവീന്ദ്രനാഥ് (58) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് രാത്രി 11ഓടെയാണ് സംഘർഷം നടന്നത്.

മുതയിൽ ദേവീക്ഷേത്രത്തിലെ ഉൽസവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രവീന്ദ്രനാഥ് ഉൾപ്പെടെ നാല് ബിജെപി പ്രവർത്തകർക്കും നാല് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും സിപിഎം പ്രവർത്തകരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചിരുന്നു. തലയ്ക്കു മാരകമായി പരിക്കേറ്റ രവീന്ദ്രനാഥിന്‍റെ ജീവൻ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണു നിലനിർത്തിയിരുന്നത്. ഇന്നലെ രാവിലെ 11ഓടെയാണ് ഇദ്ദേഹം മരിച്ചത്.


ഇന്ന് പോസ്റ്റുമാർട്ടത്തിന് ശേഷം ഉച്ചക്ക് 12ഓടെ മൃതദേഹം വിലാപയാത്രയായി നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം. ജയയാണ് മരിച്ച രവീന്ദ്രനാഥിന്‍റെ ഭാര്യ. രഞ്ചിത്ത് ആർ. നാഥ്, രേഷ്മ ആർ. നാഥ് എന്നിവർ മക്കളാണ്.

ജില്ലയിൽ ഇന്ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.