1,850 തടവുകാരെ വിടണമെന്ന ശിപാർശ തിരിച്ചയച്ചു
1,850 തടവുകാരെ വിടണമെന്ന ശിപാർശ തിരിച്ചയച്ചു
Saturday, February 18, 2017 2:47 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സെൻട്രൽ ജയിലുകളിൽ കഴിയുന്ന 1,850 തടവുകാരെ മോചിപ്പിക്കണമെന്ന സർക്കാർ ആവശ്യമടങ്ങിയ ഫയൽ ഗവർണർ തിരിച്ചയച്ചു. തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശം സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവു പുറത്തിറക്കിയിരുന്നു.

തടവുകാരെ വിട്ടയയ്ക്കാൻ കോടതിവിധി പാലിക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാണു ഫയൽ ഗവർണർ തിരിച്ചയച്ചതെന്നു രാജ് ഭവൻ അധികൃതർ അറിയിച്ചു.

സുപ്രീംകോടതിയുടെ അടുത്ത കാലത്തെ ഉത്തരവുകൾ പ്രകാരം വിട്ടയയ്ക്കേണ്ട തടവുകാരുടെ ഓരോ കേസും പ്രത്യേകമായി പരിഗണിച്ചു വിശദമായി റിപ്പോർട്ട് തയാറാക്കിയ ശേഷം മാത്രമേ വിട്ടയയ്ക്കാൻ കഴിയൂ. ഇതു പാലിക്കപ്പെട്ടില്ലെന്നാണു പ്രധാന ആക്ഷേപം. കഴിഞ്ഞ 15നാണു കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു ഗവർണർ ഫയൽ സർക്കാരിലേക്കു തിരിച്ചയച്ചത്.

ഭരണകക്ഷിയായ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവർ അടക്കമുള്ള 1,850 തടവുകാരുടെ പട്ടികയാണു മോചനത്തിനായി നൽകിയത്. മാനഭംഗം, ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശിപാർശ പരിഗണിച്ച് ആഭ്യന്തര വകുപ്പാണു മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക തയാറാക്കിയത്. എന്നാൽ, ഫയൽ ഗവർണർക്ക് അയയ്ക്കുന്നതിനു മുൻപു നിയമ സെക്രട്ടറിയുടെ അനുമതി തേടേണ്ടതുണ്ട്. ഇതു നടന്നിട്ടില്ലെന്നാണു ഫയലിൽനിന്നു വ്യക്തമാകുന്നത്. മന്ത്രിസഭയുടെ ശിപാർശയോടെ ഒരു മാസം മുൻപാണു ഫയൽ ഗവർണർക്കു സമർപ്പിച്ചത്.


മുൻപൊരിക്കലും ഇല്ലാത്തവിധം ഇത്രയേറെ തടവുകാരെ കൂട്ടത്തോടെ വിട്ടയയ്ക്കാനുള്ള തീരുമാനമടങ്ങിയ ഫയലിൽ ഗവർണർ ഒപ്പുവച്ചില്ല. മാനഭംഗം, ലഹരിമരുന്ന് കടത്തു കേസ് അടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ പുറത്തിറക്കുന്നതിനു പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു.

ശിക്ഷാകാലയളവിൽ തടവുകാരനുണ്ടായ മനഃപരിവർത്തനം, നല്ലനടപ്പ് തുടങ്ങിയ ഘടകങ്ങളും പ്രത്യേകമായി പരിഗണിക്കണം. ഇക്കാര്യങ്ങൾ പരിഗണിച്ചാണോ ഇത്ര വിപുലമായ പട്ടിക തയാറാക്കിയതെന്ന സംശയത്തെത്തുടർന്നാണു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ ഗവർണർ സർക്കാരിനോടു വിശദീകരണം തേടിയത്.
ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണം എന്ന കുറിപ്പോടെയാണു ഗവർണറുടെ ഓഫിസ് ഫയൽ തിരിച്ചയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.