റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്
Sunday, February 19, 2017 2:22 PM IST
കോഴിക്കോട്: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ റേഷൻമേഖലയോടുള്ള അവഗണനയ്ക്കെതിരെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്‍റെ മുന്നോടിയായി ഇന്ന് സംസ്ഥാനവ്യാപകമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കടയടച്ച് സമരം നടത്തും.

റേഷൻവ്യാപാരികൾക്ക് ജീവനപര്യാപ്തതാ വേതനം ഉടൻ നടപ്പിലാക്കുക, ഡോർ ഡെലിവറിയും കട നവീകരണവും സർക്കാർ ചെലവിൽ നടത്തുക, എൻഎഫ്എസ്എ പ്രകാരം നാലുമാസമായി റേഷൻ വിതരണം നടത്തിയതിന്‍റെ തുക ഉടൻ അനുവദിക്കുക, കേന്ദ്രസർക്കാർ വെട്ടിക്കുറച്ച സംസ്ഥാനത്തിന്‍റെ റേഷൻ വിഹിതം പുനഃസ്ഥാപിക്കുക, നോണ്‍ പ്രയോറിറ്റി കാർഡുടമകൾക്ക് നിർത്തലാക്കിയ ഗോതമ്പ് വിതരണം പുനഃസ്ഥാപിക്കുക, പഞ്ചസാര വിതരണം നിർത്തലാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം അവസാനിപ്പിക്കുക, മണ്ണെണ്ണയുടെ വിലവർധിപ്പിച്ച് വിഹിതം കുറയ്ക്കുന്ന കേന്ദ്രസർക്കാരിന്‍റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കൈയിൽ നിന്ന് പണം മുടക്കിയാണ് റേഷൻ വിതരണം മൂന്ന് മാസം പൂർത്തിയാക്കിയത്. റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് എല്ലാ ജോലിയും തുടക്കം മുതൽ ചെയ്തതും റേഷൻ വ്യാപാരികളാണ്. ഈ ചെലവിലേയ്ക്കും ഇതുവരെ പണം എത്തിയിട്ടില്ല. ആവശ്യങ്ങൾക്ക് പരിഹാരം ഇനിയും വൈകിയാൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിലും സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.


മാർച്ചിലേക്കുള്ള റേഷൻ സാധനങ്ങൾ ഡെലിവറി എടുക്കില്ലെന്നും മാർച്ച് ആറിന് ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി ദീപികയോട് പറഞ്ഞു.

എന്നാൽ ഈ മാസം 17ന് മന്ത്രിതലത്തിൽ നടന്ന റേഷൻ വ്യാപാരികളുടെ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് 24 വരെ സമയം നൽകണമെന്ന മന്ത്രിയുടെ അഭ്യർഥനയെ മാനിച്ച് കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഒരു വിഭാഗം ഇന്ന് നടത്തുന്ന സൂചന കടയടപ്പ് സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു.
24നകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനമെന്ന് കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേൻ ജനറൽ സെക്രട്ടറി എസ്. സുരേന്ദ്രൻ ദീപികയോട് പറഞ്ഞു.
കേരളത്തിൽ ഭക്ഷ്യസുരക്ഷാനിയമത്തിന്‍റെ പൈലറ്റ് പ്രോജക്ട് നടത്തുന്നത് കൊല്ലം ജില്ലയിലാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഈ മാസം 27ന് കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ 12 മണിക്കൂർ ഉപവാസസമരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.