ഗ്രാമങ്ങളുടെ സമഗ്ര വളർച്ച അനിവാര്യം: ഗവർണർ പി. സദാശിവം
ഗ്രാമങ്ങളുടെ സമഗ്ര വളർച്ച അനിവാര്യം: ഗവർണർ പി. സദാശിവം
Sunday, February 19, 2017 2:33 PM IST
കണ്ണൂർ: ഗ്രാമങ്ങൾക്ക് കൂടുതൽ അധികാരം നൽകി സമഗ്ര വികസനത്തിനായി ജനകീയാസൂത്രണ പദ്ധതി പൊളിച്ചെഴുതണമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം.

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം കണ്ണൂർ മാസ്കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ കേരള മാതൃക പോലെ അധികാരവികേന്ദ്രീകരണ രംഗത്ത് കേരളം ലോകത്തിനു നൽകിയ മികച്ച മാതൃകയാണ് ജനകീയാസൂത്രണം. എന്നാൽ ഗ്രാമങ്ങളുടെ സമഗ്രവികസനം സാധ്യമാക്കുംവിധം അതൊരു പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ട സമയമാണിത്.

ജനകീയാസൂത്രണത്തിന്‍റെ രണ്ടു പതിറ്റാണ്ടിനു ശേഷവും സംസ്ഥാനത്ത് മൂന്നു ലക്ഷത്തോളം പേർ ഭവനരഹിതരായി ഇപ്പോഴുമുണ്ടെന്ന കാര്യം മറന്നുകൂടാ. ഇവരിലേറേയും അധഃസ്ഥിത ജനവിഭാഗങ്ങളിൽപ്പെട്ടവരാണ്. പഴുതടച്ച മാർഗങ്ങളിലൂടെ സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവരുടേതടക്കം പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും ഉതകുംവിധം പദ്ധതികളിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഉറപ്പുവരുത്താനായത് സ്ത്രീശാക്തീകരണരംഗത്തെ വലിയ മുന്നേറ്റമാണ്. നാടിന്‍റെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനുള്ള ദൗത്യമാണു ഹരിതകേരള മിഷൻ മുന്നോട്ടുവയ്ക്കുന്നത്. ആരോഗ്യരംഗത്ത് നടപ്പാക്കുന്ന ആർദ്രം പദ്ധതി ഗ്രാമങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

ഇവയുൾപ്പെടെയുള്ള നവകേരള മിഷൻ വിജയകരമായി പ്രാവർത്തികമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. അതിവേഗം നഗരവത്കരണത്തിനു വിധേയമാകുന്നതിനാൽ ഭൂമിയുടെ ലഭ്യത കുറഞ്ഞുവരുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ശരിയായ മാലിന്യ സംസ്കരണത്തിനു വലിയ പ്രധാന്യമുണ്ട്.

പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതു മൂലം മണ്ണും ജലവും മലിനമാവുകയും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് അത് ഇടവരുത്തുകയും ചെയ്യുന്നു. ഇതു തടയുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തണം. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജലസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പല ജനക്ഷേമ പദ്ധതികളെക്കുറിച്ചും തദ്ദേശ സ്ഥാപനങ്ങൾക്കു കൃത്യമായ വിവരമില്ലെന്നും ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്നതിനുള്ള അത്തരം പദ്ധതികൾ കണ്ടെത്തി നടപ്പാക്കണമെന്നും ഗവർണർ പറഞ്ഞു.

കാർഷിക രംഗത്ത് മറ്റുള്ളവരെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് കേരളം സ്വയംപര്യാപ്തമാകണം. ജൈവ കൃഷി വ്യാപിപ്പിക്കുകയും കർഷകരെ പ്രോൽസാഹിപ്പിക്കുകയും വേണം. മാലിന്യസംസ്കരണവും പ്ലാസ്റ്റിക് നിർമാർജനവും സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഓരോ കുടുംബത്തിന്‍റെയും ഉത്തരവാദിത്വമാണ്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിൽ പ്ലാസ്റ്റിക് നിരോധനവും മാലിന്യ നിർമാർജനവും ആരംഭിച്ചുകഴിഞ്ഞു.
ഒരു പ്ലാസ്റ്റിക് ബോട്ടിൽ പോലും ഇനി രാജ്ഭവനിൽ കയറ്റില്ല. ഇങ്ങനെയുള്ള തീരുമാനം ഓരോ കുടുംബവും പ്രാവർത്തികമാക്കിയാൽ കേരളത്തെ നമുക്ക് പ്ലാസ്റ്റിക് മുക്ത സംസ്ഥാനമാക്കി മാറ്റാം.

വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്ന സംസ്ഥാനമാക്കിയും മാറ്റേണ്ടതായുണ്ട്. എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം നിർമിച്ച് പച്ചക്കറി ഉണ്ടാക്കണം. ഇതിൽ വിദ്യാർഥികൾക്ക് വലിയ പങ്കുണ്ട്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നു പറഞ്ഞ രാഷ്‌ട്രപിതാവിന്‍റെ വാക്കുകൾ സാർത്ഥകമാകാൻ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.

ചടങ്ങിൽ മന്ത്രി ഡോ.കെ.ടി. ജലീൽ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ.ശൈലജ, പി.കെ. ശ്രീമതി എം.പി, കെ . തുളസീഭായി പദ്മനാഭൻ, പി. വിശ്വംഭര പണിക്കർ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പി . ബാലകിരണ്‍ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.