നടിയെ അപമാനിച്ച സംഭവം: രണ്ടുപേർകൂടി പിടിയിൽ
നടിയെ അപമാനിച്ച സംഭവം: രണ്ടുപേർകൂടി പിടിയിൽ
Sunday, February 19, 2017 2:33 PM IST
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിയെ കാറിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പ്രതികൾകൂടി ഇന്നലെ പോലീസിന്‍റെ പിടിയിലായി.

കോയമ്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്നാണ് അക്രമി സംഘത്തിലുണ്ടായിരുന്ന വടിവാൾ സലിം, പ്രദീപ് എന്നിവരെ ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ് ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ചു. കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ എന്ന പൾസർ സുനി വിളിച്ചിട്ടാണു തങ്ങൾ വന്നതെന്നു സലീമും പ്രദീപും പോലീസിനോടു സമ്മതിച്ചതായി സൂചനയുണ്ട്. സലിം ആലപ്പുഴ സ്വദേശിയും പ്രദീപ് കണ്ണൂർ സ്വദേശിയുമാണ്.

നടിയുടെ ചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ വരെ ആവശ്യപ്പെടാമെന്നും അതിൽനിന്ന് ഒരു നല്ല തുക നൽകാമെന്നും സുനിൽ വാഗ്ദാനം ചെയ്തിരുന്നതായി അറസ്റ്റിലായ പ്രതി ഡ്രൈവർ മാർട്ടിൻ മൊഴി നൽകിയതായും പോലീസ് അറിയിച്ചു. ഏഴുപേർ സംഘത്തിലുണ്ടായിരുന്നതായി ആദ്യം പറഞ്ഞിരുന്നെങ്കിലും ആറുപേർക്കു മാത്രമേ കേസിൽ നേരിട്ടു ബന്ധമുള്ളുവെന്നു പോലീസ് സ്ഥിരീകരിച്ചു.


സംഭവത്തിന്‍റെ ആസൂത്രകനും മുൻ ഡ്രൈവറുമായ പൾസർ സുനി, മണികണ്ഠൻ, ബിജീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഐജി പി.വിജയൻ പറഞ്ഞു. എന്നാൽ, പ്രതികൾ കേരളം വിട്ടിട്ടില്ലെന്നാണു സൂചന. പ്രതികളെ രക്ഷപ്പെടാനും മറ്റും സഹായിച്ച കൂടുതൽപേർ കേസിൽ പ്രതികളാകുമെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.