പിഎസ്‌സി അപേക്ഷ: പേരും തീയതിയും പ്രൊഫൈലിൽ ചേർക്കാൻ അവസരം
Monday, February 20, 2017 3:58 PM IST
തിരുവനന്തപുരം: 2011 ജനുവരി ഒന്നു മുതൽ 2015 ജനുവരി 28 വരെയുള്ള കാലയളവിലെ വിജ്ഞാപന പ്രകാരമുള്ള അപേക്ഷകളിൽ ഫോട്ടോയിൽ പേരും തീയതിയും നിർദിഷ്ട രീതിയിൽ ഉൾപ്പെടുത്താത്ത ഉദ്യോഗാർഥികൾക്ക് അത് ഉൾപ്പെടുത്താൻ അവസരം നൽകും.

വണ്‍ ടൈം സെറ്റിൽമെന്‍റ് എന്ന നിലയിൽ 45 ദിവസത്തെ സമയമാണ് (മാർച്ച് ഒന്നു മുതൽ ഏപ്രിൽ 15 വരെ ) ഇതിനായി നൽകും. ഇതിന് മുന്പ് വണ്‍ടൈം സെറ്റിൽമെന്‍റിൽ കൂടി ന്യൂനത പരിഹരിച്ചിട്ടില്ലാത്തതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ തസ്തികകൾക്കു മാത്രമായിരിക്കും ഈ സൗകര്യം.


തിരുവനന്തപുരം വികസന അഥോറിറ്റിയിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് സിവിൽ തസ്തികയിലെ ഒഴിവ് ഉദ്യോഗാർഥികളിൽനിന്നു സമ്മതപത്രം വാങ്ങിയ ശേഷം തദ്ദേശസ്വയംഭരണ വകുപ്പിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ തസ്തികയുടെ റാങ്ക് ലിസ്റ്റിൽനിന്ന് നികത്താനും ഇന്നലെ ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഡ്രൈവർ തസ്തികയിലേക്കു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.ആരോഗ്യ വകുപ്പിൽ ദന്തൽ മെക്കാനിക് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഓണ്‍ലൈൻ പരീക്ഷ നടത്താനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.