ഐഎസ് കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Monday, February 20, 2017 4:31 PM IST
കൊച്ചി: കാസർഗോഡ് ഐഎസ് കേസിലെ പ്രതി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എൻഐഎ കഴിഞ്ഞയാഴ്ച കുറ്റപത്രം നൽകിയ കേസിലെ രണ്ടാം പ്രതിയായ ഡൽഹിയിൽ താമസിക്കുന്ന ബീഹാർ സ്വദേശിനി യാസ്മിൻ അഹമ്മദിന്‍റെ ജാമ്യാപേക്ഷയാണ് എറണാകുളം എൻഐഎ കോടതി തള്ളിയത്. ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിച്ചു. പ്രതി നേരത്തെ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളുകയായിരുന്നു.


ഡൽഹി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്‍റെ പിടിയിലായത്. ഇവരും കാസർഗോഡ് സ്വദേശി അബ്ദുൾറാഷിദും ചേർന്ന് നിരവധിപ്പേരെ കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവർ എല്ലാം അഫ്ഗാനിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ പിടികൂടാൻ എൻഐഎ ഇന്‍റർപോൾ വഴി അന്വേഷണം നടത്തിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.