മലയാറ്റൂർ തീർഥാടനം: ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും
Wednesday, February 22, 2017 3:40 PM IST
കൊച്ചി: അഖിലേന്ത്യാ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ വിശുദ്ധ വാരാഘോഷവുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാൻ ധാരണയായി. മലയാറ്റൂരിലേയും സമീപങ്ങളിലേയും വിവിധ ദേവാലയങ്ങളുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ സിവിൽ സ്റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. അന്നദാനത്തിനും ഭക്ഷണവിതരണത്തിനുമായി ഡിസ്പോസിബിൾസ് ഒഴികെ പുനരുപയോഗ യോഗ്യമായ പാത്രങ്ങൾ ഉപയോഗിക്കും.

കുരിശുമുടിയിലേക്കുള്ള വഴിയിലെങ്ങും വിവിധ സ്ഥലങ്ങളിൽ നിലവിലെ ശുദ്ധജലവിതരണ ലൈനിൽ നിന്നു വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും. ആർഒ ട്രീറ്റ്മെന്‍റ് ചെയ്ത വെള്ളം സ്റ്റീൽ ഗ്ലാസുകളിൽ വിതരണം ചെയ്യും. ഇതിന്‍റെ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് പറഞ്ഞു.


ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സിജു തോമസ്, ശുചിത്വ മിഷന്‍റെ റിസോഴ്സ് പേഴ്സൺ ഡോ.സി.എൻ.മനോജ്, സംസ്ഥാന ശുചിത്വ മിഷൻ പ്രതിനിധി ജോഷി വർഗീസ്, മലയാറ്റൂർ സെന്‍റ് തോമസ് പള്ളി(താഴത്തെ പള്ളി) വികാരി റവ.ഡോ. ജോണ്‍ തേക്കാനത്ത്, ഫാ.ബിനീഷ് പൂണോളിൽ, ഫാ.ജോഷി കളപ്പറന്പത്ത്, ഫാ.സിജോ കിരിയാന്തൻ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.