നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽപാതയ്ക്ക് കേന്ദ്രാനുമതി
Wednesday, February 22, 2017 3:40 PM IST
സുൽത്താൻ ബത്തേരി: കേരളത്തിന്‍റെ സംയുക്ത സംരംഭ റെയിൽവേ പദ്ധതികളിൽ നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽപാതയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചു. കേരളം എട്ട് പദ്ധതികളാണു സംയുക്ത സംരംഭമായി കേരളാ റെയിൽ വികസന കോർപറേഷന്‍റെ കീഴിൽ നടപ്പാക്കാൻ തീരുമാനിച്ച് കേന്ദ്രത്തിന്‍റെ പരിഗണനയ്ക്കായി സമർപ്പിച്ചത്. എന്നാൽ റെയിൽവേ മന്ത്രാലയം നിലമ്പൂർ-നഞ്ചൻഗോഡ് പാതയ്ക്കും, കണ്ണൂർ-മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള പാതയ്ക്കും മുൻകൂർ അനുമതി നൽകുകയായിരുന്നു.

കേരളവുമായി സംയുക്ത സംരംഭ കരാർ ഒപ്പിട്ട പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ കേരളം പട്ടിക സമർപ്പിക്കുന്നതിനു മുമ്പുതന്നെ ഈ രണ്ടു പാതകൾക്കും അനുമതി നൽകുകയും 50 ശതമാനം വിഹിതം വഹിക്കാൻ തയ്യാറാവുകയും ചെയ്തത്. എട്ട് പദ്ധതികളിൽ കണ്ണൂർ-മട്ടന്നൂർ വിമാനത്താവള പാത ഉൾപ്പെടുന്നില്ല. ഫലത്തിൽ നിലമ്പൂർ-നഞ്ചൻഗോഡ് പാതയ്ക്കു മാത്രമാണ് അനുമതി ലഭ്യമായിട്ടുള്ളത്. 2016 ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രിസഭ സംസ്ഥാനങ്ങളുമായി സംയുക്ത സംരംഭ റെയിൽ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്.



ഗോഡ് പാത അത്യാവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.