പോലീസ് ഉദ്യോഗസ്ഥർ സ്വയം തിരുത്തലിനു തയാറാകണം: മുഖ്യമന്ത്രി
പോലീസ് ഉദ്യോഗസ്ഥർ സ്വയം തിരുത്തലിനു തയാറാകണം: മുഖ്യമന്ത്രി
Wednesday, February 22, 2017 3:40 PM IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ സ്വയം തിരുത്തലിനു തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളെയും ജനമൈത്രി സ്റ്റേഷനുകളാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ രീതിയിൽ സഞ്ചരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സ്വയം തിരുത്തലിന് തയാറായില്ലെങ്കിൽ സർക്കാർ ഇടപെട്ട് തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പോലീസ് പദ്ധതി ഒരു പുതിയ സംസ്കാരത്തിന്‍റെ തുടക്കമാണ്. അത് ഉൾക്കൊണ്ട് പെരുമാറാൻ താഴെക്കിടിയിലുള്ളവർ മുതൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വരെ തയാറാകണം.

ക്രിമിനൽ , ക്വട്ടേഷൻ, സ്ത്രീകളോട് അതിക്രമം നടത്തുന്നവർ തുടങ്ങിയ സംഘങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ഇരകളുടെ ഒപ്പം നിൽക്കുകയും ചെയ്യുകയാണ് പോലീസ് സ്വീകരിക്കേണ്ട രീതി. പലപ്പോഴും പലരും ദുസ്വാധീനങ്ങളിൽപ്പെട്ട് ദുഷിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നുണ്ട്. അവർ തിരുത്തൽ നടപടികളിലൂടെ മാറണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ടി.ജലീൽ, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി മനോജ് ഏബ്രഹാം, എഡിജിപി ബി. സന്ധ്യ, മേയർ വി.കെ. പ്രശാന്ത്, മുൻഡിജിപിമാരായ ജേക്കബ് പൂന്നൂസ്, രമണ്‍ ശ്രീവാസ്തവ, നടൻ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.