വിജിലൻസ് സംബന്ധിച്ച കോടതി പരാമർശം ഗൗരവമുള്ളത്: മുഖ്യമന്ത്രി
വിജിലൻസ് സംബന്ധിച്ച കോടതി പരാമർശം ഗൗരവമുള്ളത്: മുഖ്യമന്ത്രി
Wednesday, February 22, 2017 3:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസിന്‍റെ പ്രവർത്തനം സംബന്ധിച്ച് ഹൈക്കോടതി പരാമർശം ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോൾ ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ ഒരു ക്രമീകരണം വരുത്തുന്നതിനു ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനെത്തന്നെ സമീപിക്കും.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വളരെ പെട്ടെന്നു തന്നെ ഫലപ്രദമായി പോലീസ് ഇടപെട്ടു. പൊതുസമൂഹത്തിനും സിനിമാ പ്രവർത്തകർക്കും നടിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ പ്രതികളേയും പോലീസ് പിടികൂടി . പ്രധാന പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.


നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഏറെ ഗൗരവത്തോടെയാണു കാണുന്നത്. എല്ലാ പ്രതികളെയും പിടികൂടിയശേഷം സിനിമയിലെ ക്രിമിനൽവത്കരണത്തെക്കുറിച്ച് ചർച്ച ചെയ്യാം. പാർട്ടിയിലെ ചിലരെക്കുറിച്ച് ആരോപണം ഉയർന്നുവല്ലോ എന്ന ചോദ്യത്തിന് എന്തും പറയാമെന്ന ഭാവത്തിൽ ചിലർ ഉണ്ടെന്നും അവരെ തടയാൻ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.