വിജിലൻസിനു ഹൈക്കോടതിയുടെ മാർഗരേഖ
വിജിലൻസിനു  ഹൈക്കോടതിയുടെ മാർഗരേഖ
Thursday, February 23, 2017 3:25 PM IST
കൊച്ചി: അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നും ഇപ്പോഴത്തെ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ചില മാർഗനിർദേശങ്ങൾ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മുൻ മന്ത്രി ഇപി ജയരാജനുൾപ്പെട്ട ബന്ധു നിയമനക്കേസ് റദ്ദാക്കാൻ രണ്ടാം പ്രതി സുധീർ നമ്പ്യാർ നൽകിയ ഹർജിയി പരിഗണിക്കവെയാണ് സിംഗിൾബെഞ്ചിന്‍റെ നിരീക്ഷണം. ഈ കേസ് നിലനിൽക്കുമോയെന്നതു സംശയമാണെന്നു പറഞ്ഞ ഹൈക്കോടതി ഹർജിക്കാരനെതിരായ അന്വേഷണ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

സർക്കാർ ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി എന്നിവയുടെ നിയമസാധുത വിജിലൻസല്ല പരിശോധിക്കേണ്ടതെന്നും ഇത്തരം പരാതികൾ വർധിച്ചുവരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കി വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു.

മന്ത്രിയുടെ അധികാരം വിനിയോഗിച്ചു നടത്തിയ നിയമനം ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണോ, നിയമനം നടത്തിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ നിയമനം കൊണ്ട് ആർക്കെങ്കിലും നേട്ടമോ ലാഭമോ ഉണ്ടായോ, അഴിമതി നിരോധന നിയമപ്രകാരം എന്ത് അഴിമതിയാണ് ഈ കേസിൽ വിജിലൻസ് അന്വേഷിക്കുന്നത്, വകുപ്പു മന്ത്രിയുടെ നിർദേശം പാലിക്കാൻ വകുപ്പ് സെക്രട്ടറിക്ക് ബാധ്യതയില്ലേ, ചട്ടവും നടപടിക്രമങ്ങളും ബാധകമായ റെഗുലർ നിയമനമാണോ, മന്ത്രിയുടെ വിവേചനാധികാരത്തിലുള്ള പ്രത്യേക നിയമനമാണോ ഇത്,നിയമന ഉത്തരവിന്‍റെ സാധുതയും ഔചിത്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ടിലുണ്ടാവണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ജനാധിപത്യ സംവിധാനത്തിൽ സർക്കാർ സർവീസിലെ നിയമനം, പ്രമോഷൻ, അച്ചടക്ക നടപടി തുടങ്ങിയവയുടെ നിയമസാധുത പരിശോധിക്കാൻ ഭരണഘടനാപരവും നീതിന്യായപരവുമായ സംവിധാനമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അധികാരം ഒരു സാഹചര്യത്തിലും വിജിലൻസ് പോലെയുള്ള മറ്റു വിഭാഗങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. നിയമ വിരുദ്ധമായി ഇത്തരം നടപടികൾ വിജിലൻസ് സ്വീകരിച്ചാൽ ജനാധിപത്യത്തിന്‍റെയും നിയമവാഴ്ചയുടെയും സംരക്ഷണത്തിനായി കോടതിക്ക് ഇടപെടേണ്ടി വരും. ഇക്കാര്യം ബന്ധപ്പെട്ടവർ ഓർക്കണം. ഈ കേസിൽ നിയമനം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ റദ്ദാക്കിയ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം എന്തു കുറ്റമാണ് വിജിലൻസ് അന്വേഷിക്കുന്നത് ? നിയമലംഘനം, നടപടക്രമങ്ങളിലെ വീഴ്ച തുടങ്ങിയ കാരണങ്ങളിൽ മാത്രമാണ് മന്ത്രിതല ഉത്തരവുകളുടെയും സർക്കാർ ഉത്തരവുകളുടെയും നിയമസാധുത ജുഡീഷൽ സംവിധാനങ്ങൾ പരിശോധിക്കുന്നത്. ഇത്തരം നിയമനങ്ങളിൽ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കിലാണ് വിജിലൻസ് അന്വേഷിക്കേണ്ടത്.


ഇപി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ അനന്തിരവനും മുൻ മന്ത്രി പി.കെ ശ്രീമതിയുടെ മകനുമായ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഏന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ എംഡിയായി നിയമിച്ചതാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഒക്ടോബർ ഒന്നിന് സുധീർ നമ്പ്യാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇയാൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒക്ടോബർ 13ന് മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കി. എന്നിട്ടും വിജിലൻസ് അന്വേഷണം തുടരുന്നതിനെയാണു ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. ഹർജിയുമായി ബന്ധപ്പെട്ട ഉത്തരവിന്‍റെ പകർപ്പ് ചീഫ് സെക്രട്ടറി മുഖേന ആഭ്യന്തര - വിജിലൻസ് സെക്രട്ടറിക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.