പുരാവസ്തു സ്മാരകത്തിന് സമീപം നവീകരണമാവാം
Thursday, February 23, 2017 3:25 PM IST
തൃശൂർ: പുരാതന സ്മാരകങ്ങൾക്കടുത്തുള്ള കെട്ടിടങ്ങൾക്കു കേരള പുരാവസ്തു വകുപ്പിന്‍റെ അനുവാദത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നു കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഡോ. മഹേഷ് ശർമ അറിയിച്ചതായി സി.എൻ. ജയദേവൻ എംപി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയമപ്രകാരം ക്ഷേത്രങ്ങൾക്കുസമീപം പുതിയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള തടസം മൂലം പുരാതന ക്ഷേത്രങ്ങൾക്കുചുറ്റും താമസിക്കുന്നവർക്കു സ്വന്തം വീടുപോലും പുനരുദ്ധാരണം നടത്താൻ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നല്കിയ ഉപക്ഷേപത്തിനാണു മന്ത്രി രേഖാമൂലം മറുപടി നല്കിയത്.


തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ആർക്കിയോളജി വകുപ്പിന്‍റെ കണക്കുപ്രകാരം കേരളത്തിൽ സ്ഥിതിചെയ്യുന്ന 179 സ്മാരകങ്ങൾ സർക്കാരിന്‍റെ കീഴിലാണ്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള സ്മാരകങ്ങൾക്കു മാത്രമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയമം ബാധകമാകുന്നത്. ദേശീയ സ്മാരക അഥോറിറ്റിയുടെ അനുമതി കിട്ടിയാൽ 200 മീറ്റർ ദൂരപരിധിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നും മന്ത്രി മഹേഷ് ശർമ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.