മിഠായിത്തെരുവ് തീപിടിത്തം: അന്വേഷണം ഊർജിതമാക്കി
മിഠായിത്തെരുവ് തീപിടിത്തം: അന്വേഷണം ഊർജിതമാക്കി
Thursday, February 23, 2017 4:33 PM IST
കോഴിക്കോട്: മിഠായിത്തെരുവിൽ തുണിക്കടയിൽ അഗ്നിബാധയുണ്ടായതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാകളക്ടർ യു.വി. ജോസ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. പോലീസ്, ഫയർഫോഴ്സ്, സിവിൽ സപ്ലൈസ്, ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തി.

തീപിടിച്ചതിനു കാരണം ഷോർട്ട് സർക്യൂട്ടാകാൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കടയിലെ ഇലക്‌ട്രിക്കൽ വയറിംഗിനു കാലപ്പഴക്കം ഉണ്ടെങ്കിലും വൈദ്യുതിവിതരണ ബോർഡും മറ്റ് ഉപകരണങ്ങളും പഴക്കമില്ലാത്തതാണെന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ ടോജോ ജേക്കബിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജനറേറ്ററിൽനിന്നു തീപടരാനും സാധ്യതയില്ലെന്ന് കണ്ടെത്തി. ഷോർട്ട്സർക്യൂട്ടിനോ ഓവർലോഡിനോ സാധ്യതയില്ല. ഇതിനുള്ള പ്രാഥമിക തെളിവു ലഭിച്ചിട്ടില്ല. ഗ്യാസ് ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. നാളേയ്ക്കകം കളക്ടർക്കു റിപ്പോർട്ട് നൽകുമെന്നും ടോജോ ജേക്കബ് പറഞ്ഞു. ലൂസ് കണക്‌ഷൻ കാരണം ചെറിയ വൈദ്യുത സ്പാർക്ക് ഉണ്ടാകുമ്പോൾ സമീപം കൂട്ടിയിട്ട തുണിക്ക് തീപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം സൂചന നൽകി. ഡെപ്യൂട്ടി ഇൻസ്പെക്ടർമാരായ എസ്. മണിലാൽ, ശ്രീജ, റീജ ദീപക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

അഗ്നിശനസേനയ്ക്കും ഷോർട്ട് സർക്യൂട്ട് അല്ലെന്ന അഭിപ്രായമാണ് . ഇവിടെ ഒരു കടയ്ക്കും ഗ്യാസ് ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള അനുമതി അഗ്നിശമന സേന നൽകിയിട്ടില്ലെന്ന് ഡിവിഷണൽ ഫയർ ഓഫീസർ അരുണ്‍ ഭാസ്കർ പറഞ്ഞു. കഴിഞ്ഞദിവസം തീപിടിച്ച് അൽപ സമയത്തിനുള്ളിൽ ഫയർ ഫോഴ്സ് എത്തിയില്ലായിരുന്നെങ്കിൽ കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമായിരുന്നു. ചെറിയ തീപ്പൊരി ഉണ്ടായാൽ പോലും തുണികൾ പായ്ക്ക് ചെയ്തിരിക്കുന്ന പ്ലാസ്റ്റിക്ക് കത്തും. ഇതാണു തീ പടരാൻ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിദഗ്ധരും ഇന്നലെ സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നെത്തിയ ഇവർ സാമ്പിളുകൾ ശേഖരിച്ചു.കണ്ണൂർ ഫോറൻസിക് ലാബിലാണ് പരിശോധന നടക്കുക. നിലവിൽ 2000-ത്തിലധികം കേസുകൾ ഇവിടെ പരിശോധന കാത്തുകിടക്കുന്നുണ്ട്. ഇത്രയും കേസുകൾ കെട്ടിക്കിടക്കുമ്പോൾ പരിശോധനാഫലം വേഗത്തിൽ ലഭിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടേയോ ആഭ്യന്തരവകുപ്പിന്‍റെയോ പ്രത്യേക നിർദേശം വേണം.

കടയിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയതിനെകുറിച്ച് സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തുമെന്നും കടകളിൽ നടക്കുന്ന ഗ്യാസ് ദുരുപയോഗങ്ങളെ കുറിച്ച് സമഗ്ര അന്വേണം നടത്തുമെന്നും ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) അബ്ദുൾ നാസർ അറിയിച്ചു. കടയിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയതിനാലാണ് സിവിൽ സപ്ലൈസ് വകുപ്പിനെ കൂടി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകളിൽ രണ്ടെണ്ണത്തിൽ ഗ്യാസുണ്ടായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടിയുടെ നേതൃത്വത്തിൽ ഇന്നലെ മിഠായിത്തെരുവിലെ കടകളിൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ മൂന്ന് കടകളിൽ നിന്നായി മുപ്പത് ലിറ്റർ റേഷൻ മണ്ണെണ്ണ പിടികൂടി. ഇവർക്കു മണ്ണെണ്ണ നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇൻസ്പെകടർമാരായ ഡി.എസ്. സത്യജിത്ത്, അബുദുൾ ഖാദർ, ദീപ്തി, ലളിത, വിനോദ്, സുഷമ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.