സംസ്ഥാനത്ത് 5,400 കോടിയുടെ നിക്ഷേപത്തിന് ഐഒസിഎൽ
Friday, February 24, 2017 3:05 PM IST
കൊച്ചി : ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസിഎൽ) സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 5,400 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ, സിഎൻജി റീട്ടെയ്ൽ ഔട്ട്‌ലെറ്റ്, എൽഎൻജി സ്റ്റേഷൻ എന്നിങ്ങനെ വിവിധ പദ്ധതികളുടെ വികസനപ്രവർത്തനങ്ങൾക്കാണ് തുക നിക്ഷേപിക്കുക.

പോർട്ട് ട്രസ്റ്റിന്‍റെ കീഴിലുള്ള സെസ് പദവിയുള്ള പുതുവൈപ്പിൽ പ്രതിവർഷം ആറു ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള എൽപിജി ഇറക്കുമതി ടെർമിനൽ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. കൊച്ചി റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കലും ഈ പദ്ധതിയിൽ ഉൾപ്പെടും. നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊച്ചിയിൽ നിന്നു സേലം വരെയുള്ള പൈപ്പ് ലൈനുമായി ഇത് യോജിപ്പി ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ റോഡ്മാർഗമുള്ള 500 - ൽ പരം ബുളളറ്റ് ട്രക്കുകളുടെ സഞ്ചാരം ഒഴിവാക്കാനാകും.


നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇതു വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാരിന് പ്രതിവർഷം 150 കോടി രൂപയുടെ നികുതി വരുമാനം ഇതു വഴി ലഭിക്കും. തികച്ചും സുരക്ഷിതമായ രീതിയിലാകും ടെർമിനലിന്‍റെ നർമാണവും പ്രവർത്തനവും. എൽപിജി കരുതി വയ്ക്കാവുന്നതിൽ ഏറ്റവും സരക്ഷിതമെന്നു വിലയിരുത്തപ്പെടുന്ന മൗണ്ടഡ് ബുള്ളറ്റ് ടാങ്കാണ് ടെർമിനലിൽ ഉപയോഗിക്കുകയെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.