സദാചാര ഗുണ്ടായിസത്തിനെതിരേ നടപടി വേണം: വി.എസ്
സദാചാര  ഗുണ്ടായിസത്തിനെതിരേ  നടപടി വേണം: വി.എസ്
Friday, February 24, 2017 3:18 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലും അരങ്ങേറുന്ന സദാചാര ഗുണ്ടായിസം തടയാൻ സർക്കാർ ശക്തമായ നടപടികളെടുക്കണമെന്നു സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ അതിൽ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട ത് പോലീസാണ്. പോലീസ് ചെയ്യേണ്ട പണി ഗുണ്ട കൾ ഏറ്റെടുത്താൽ അത് അരാജകത്വം സൃഷ്ടിക്കും. ഇത് ഒരുതരത്തിലും അനുവദിക്കാവുന്നതല്ല.

കഴിഞ്ഞ ദിവസം അഴീക്കലിൽ യുവാവ് ആത്മഹത്യ ചെയ്യാനിടയായത് സദാചാര ഗുണ്ടകളുടെ മർദനവും ഭീഷണിയും മൂലമാണെന്നാണു വാർത്തകൾ വന്നിട്ടുള്ളത്. സദാചാര പോലീസ് ചമയുന്ന ഗുണ്ടകൾ യുവാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. സദാചാര ഗുണ്ടായിസം നടത്തുന്നവരെ നിയമവിധ്വംസകരായി കണക്കാക്കി നടപടികൾ സ്വീകരിക്കണം.


ചില സ്ഥലങ്ങളിലെല്ലാം പോലീസ്തന്നെ സദാചാരപാലനത്തിന്‍റെ പേരിൽ യുവതീയുവാക്കളെ അനാവശ്യമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. ഇത് തടയാനും ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.