അഖില ഭാരത ബ്രാഹ്മണ മഹാസംഗമത്തിൽ ആയിരങ്ങൾ
Sunday, February 26, 2017 12:14 PM IST
കൊച്ചി: ഭൂരിപക്ഷ സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ യോജിച്ച മുന്നേറ്റം വേണമെന്ന ആഹ്വാനവുമായി അഖില ഭാരത ബ്രാഹ്മണ മഹാസംഗമം.
ഓൾ കേരള ബ്രാഹ്മണ ഫെഡറേഷന്‍റെ (എകെബിഎഫ് ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്രാഹ്മണ മഹാസംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ദേശീയ ഇബിസി കമ്മീഷൻ മുൻ ചെയർമാൻ മേജർ ജനറൽ (റിട്ട.) എസ്. ആർ. സിൻഹു ഉദ്ഘാടനം ചെയ്തു.

അർഹതപ്പെട്ട അവകാശങ്ങൾ പോലും മുന്നോക്ക സമുദായങ്ങൾക്ക് നിഷേധിക്കുകയാണെന്നും ഇതിനെതിരെ ശബ്ദമുയർത്താൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി നേതാക്കൾ ന്യൂനപക്ഷ പ്രീണനം നടത്തുമ്പോൾ രാജ്യത്തെ വലിയൊരു വിഭാഗം അവഗണന അനുഭവിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം വന്ന എല്ലാ സർക്കാരുകളും മുന്നോക്ക സമുദായങ്ങളെ ചതിക്കുകയായിരുന്നുവെന്ന് സിൻഹു കുറ്റപ്പെടുത്തി.


വി. രാമലിംഗം അധ്യക്ഷത വഹിച്ചു. പണ്ഡിറ്റ് ഭവർലാൽ ശർമ, ഡോ. പ്രദീപ് ജ്യോതി, എസ്. സുബ്രഹ്മണ്യ മൂസത്, ശ്രീ ശാരദാപീഠം വിശാഖപട്ടണം മഠാധിപതി ജഗത് ഗുരു ശങ്കരാചാര്യ സ്വരൂപനാന്ദെന്ദ്ര സരസ്വതി സ്വാമികൾ, ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി, കരിന്പുഴ രാമൻ, വൈക്കം പി .എൻ നമ്പൂതിരി, ബി. ഗിരിരാജൻ, നാരായണ മൂസത്, മണി എസ്.തിരുവല്ല, രംഗദാസ പ്രഭു, വി. രാമലിംഗം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.