കാളപൂട്ട് മത്സരം: പോലീസ് കേസെടുത്തു
Sunday, February 26, 2017 12:14 PM IST
എടപ്പാൾ: സുപ്രീം കോടതി വിധി ലംഘിച്ച് കാളപൂട്ട് മത്സരം നടത്തിയതിനെ തുടർന്നു സ്ഥലമുടമയ്ക്കെതിരേ പോലീസ് കേസെടുത്തു. എടപ്പാൾ പൂക്കരത്തറയിൽ സ്വകാര്യ വ്യക്തിയുടെ വയലിൽ നടന്ന കാളപൂട്ടാണ് വിവാദമായത്.

മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പോലീസിനു സംഘാടകർ അനുമതിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പോലീസ് അനുമതി നിഷേധിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ഇതിനിടെ മത്സരം നടത്തുന്നില്ലെന്നും പരിശീലനം നടത്തുക മാത്രമാണു ചെയ്യുന്നതെന്നും സംഘാടകർ അറിയിച്ചു. പിന്നീട് മത്സരം നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണു പൊന്നാനി സിഐ എ.ജെ.ജോണ്‍സന്‍റെ നേതൃത്വത്തിൽ പോലീസ് കേസെടുത്തത്. കാർഷിക കൂട്ടായ്മയുടെ പേരിൽ കാർഷിക സംഗമവും മതസൗഹാർദ സമ്മേളനവുമാണു നടന്നതെന്നാണു സംഘാടരുടെ വിശദീകരണം.


കാർഷിക സംഗമത്തിന്‍റെ ഭാഗമായാണു കാളകളുടെ ഊർച്ച നടന്നതെന്നു സംഘാടകർ പറയുന്നു. ഇന്നലെ ഒരു വിഭാഗം ജില്ലാ കളക്ടറെ വിളിച്ചു കാളപൂട്ട് മത്സരമാണു നടക്കുന്നതെന്ന് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് പോലീസിനോടും റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ കേസെടുത്തതായും മത്സരമാണോ അതോ ഊർച്ചയാണോ നടന്നതെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷമേ നിയമ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നു സിഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.