ഗൂഢാലോചന ഇല്ലെന്ന അഭിപ്രായം തിരുത്തി മുഖ്യമന്ത്രി
ഗൂഢാലോചന ഇല്ലെന്ന അഭിപ്രായം തിരുത്തി മുഖ്യമന്ത്രി
Sunday, February 26, 2017 12:46 PM IST
തിരുവനന്തപുരം: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന അഭിപ്രായം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നു താൻ തറപ്പിച്ചു പറഞ്ഞിട്ടില്ലെന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു പറഞ്ഞു.

ഔദ്യോഗിക വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നില്ല കേസിൽ ഗൂഢാലോചനയില്ലെന്നു താൻ പറഞ്ഞത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണു കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞത്. ഗൂഢാലോചനയില്ലെന്നു താൻ തറപ്പിച്ചു പറയുകയല്ല ചെയ്തത്. ദീപികയുടെ 130-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോടു നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ വേദിയിലുണ്ടായിരുന്ന പത്രം ശ്രദ്ധയിൽപ്പെട്ടു. അതിൽ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന വാർത്തയുണ്ടായിരുന്നു. ഇതാണു താൻ പ്രസംഗത്തിൽ സൂചിപ്പിച്ചത്.


കാള പെറ്റെന്നു കേട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണ്. നിങ്ങൾ (മാധ്യമങ്ങൾ) ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളൊക്കെ പോലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ കേസിൽ ഗൂഢാലോചനയില്ലെന്ന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ചു സർക്കാരിന്‍റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരത്തിലുള്ള പരാമർശം നടത്തരുതായിരുന്നെന്നു പ്രതിപക്ഷ കക്ഷികൾക്കൊപ്പം മുതിർന്ന സിപിഐ നേതാക്കളും പ്രതികരിച്ചിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയതോടെ ഗൂഢാലോചന വിവാദം വീണ്ടും ശക്തമാകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.