നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം: മൊബൈൽ ഫോണും ടാബ്‌ലെറ്റും കണ്ടെത്തി
നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച  സംഭവം: മൊബൈൽ ഫോണും ടാബ്‌ലെറ്റും കണ്ടെത്തി
Sunday, February 26, 2017 12:46 PM IST
കൊച്ചി: യുവനടിയെ കാറിൽ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോയമ്പത്തൂരിലെത്തിച്ച് ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തി. സംഭവശേഷം ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂർ പീളമേട്ടിലെ ശ്രീറാം നഗറിലുള്ള വീട്ടിലായിരുന്നു തെളിവെടുപ്പ്. കണ്ണൂർ സ്വദേശിയും പ്രതികളുടെ സുഹൃത്തുമായ ചാർളിയുടെ വാടകവീടാണിത്. ഇവിടെ നിന്ന് ഒരു മൊബൈൽ ഫോണും ടാബ്‌ലെറ്റും ചാർജറും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളുമായുള്ള പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായതായി പോലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ 4.30നാണ് ആലുവയിൽ നിന്നു സുനിയെയും വിജീഷിനെയും കൊണ്ട് ഡിവൈഎസ്പി ബാബുകുമാറിന്‍റെ നേൃതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയത്. എട്ടരയോടെ പീളമേട്ടിലെത്തി. ഇരുപതാം നമ്പർ കെട്ടിടത്തിലാണ് ചാർളി താമസിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പു വിജീഷ് ഇലക്ട്രീഷൻ ജോലിക്കായി എത്തിയപ്പോൾ താമസിച്ചിരുന്നത് ഇവിടെയാണ്. സുനിയെയും വിജീഷിനെയും വെവ്വേറെയാണു വീടിനകത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്നു മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിന്ശേഷമാണു പ്രതികളുമായി പോലീസ് സംഘം മടങ്ങിയത്. ചാർളിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത മൊബൈൽ ഫോണും ടാബ്‌ലെറ്റും പ്രതികൾ ഉപയോഗിച്ചിരുന്നതാണോയെന്നു പരിശോധിക്കും. നടിയെ ആക്രമിക്കുന്ന സമയത്ത് സുനി ധരിച്ചിരുന്ന കറുത്ത ടീ ഷർട്ടും മറ്റു വസ്ത്രങ്ങളുമാണ് പോലീസ് കണ്ടെടുത്തതെന്നാണ് അറിയുന്നത്. വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ച് ശാരീരികമായി ഉപദ്രവിച്ച ദൃശ്യങ്ങൾ പകർത്തിയത് ഇപ്പോൾ കണ്ടെടുത്ത മൊബൈലിൽ ആണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.


ശനിയാഴ്ച പടമുകളിലെ സുനിയുടെ സുഹൃത്തിന്‍റെ താമസസ്ഥലത്തുനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണും പെൻഡ്രൈവും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ വെണ്ണലയിലെ കാനയിലെറിഞ്ഞു കളഞ്ഞുവെന്ന സുനിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നടിയെ ആക്രമിച്ചശേഷം ആലപ്പുഴയിലെത്തിയ സുനിയും മണികണ്ഠനും വിജീഷും പിന്നീട് കോയമ്പത്തൂരിലെത്തി. സുനിയുമായി തെറ്റിപ്പിരിഞ്ഞ് കോയമ്പത്തൂരിൽനിന്നു പാലക്കാട്ടേക്കു വരുന്നവഴിക്കാണ് മണികണ്ഠൻ പിടിയിലായത്. ഇതിന് ഒരു ദിവസം മുമ്പേ വടിവാൾ സലീമും പ്രദീപും കോയമ്പത്തൂരിൽനിന്നുതന്നെ അറസ്റ്റിലായിരുന്നു. സുനിയും വിജീഷും ചാർളിയുടെ വീട്ടിലെത്തി ഒളിവിൽ തങ്ങി. വർക് ഷോപ്പിൽ ലെയ്ത്ത് വർക്ക് ചെയ്യുന്ന ചാർളിയും സുഹൃത്ത് ദിണ്ടിഗൽ സ്വദേശി ശെൽവനുമാണ് ഇവിടെ താമസിച്ചിരുന്നത്.

നടിയെ ആക്രമിച്ചു മുങ്ങിയശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നു സുനി മൊഴി നൽകിയിരുന്നു.

കൈയിൽ പണമില്ലാത്തതിനാലാണു ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്‍റെ തലേന്നുതന്നെ എറണാകുളം ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനി വെളിപ്പെടുത്തി. ഇരുവരെയും മാർച്ച് അഞ്ചു വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.