തദ്ദേശ തെരഞ്ഞെടുപ്പ്: കണക്ക് നൽകാത്തവർക്കെതിരേ ഉടൻ നടപടി
Monday, February 27, 2017 2:49 PM IST
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചവരിൽ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകാത്തവർക്കെതിരായുളള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.

അഞ്ച് വർഷത്തേക്ക് ഏതെങ്കിലും തലത്തിലുളള പഞ്ചായത്തിലെ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യരാക്കുന്നതാണ് നടപടി. മട്ടന്നൂർ നഗരസഭ ഒഴികെയുളള 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം പേരാണ് നിശ്ചിത സമയത്ത് കണക്കു നൽകാതിരുന്നത്. ഇവർക്ക് നോട്ടീസ് അയച്ച് കൈപ്പറ്റാത്തവരുടെ പേരിൽ പതിച്ചുനടത്തുന്നതുൾപ്പെടെ നടപടികൾ ഉടൻ പൂർത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.