സമൂഹത്തിൽനിന്നകന്നു രാഷ്ട്രീയം സാധ്യമല്ല: കാനം രാജേന്ദ്രൻ
സമൂഹത്തിൽനിന്നകന്നു രാഷ്ട്രീയം സാധ്യമല്ല: കാനം രാജേന്ദ്രൻ
Monday, February 27, 2017 2:58 PM IST
കൊച്ചി : സമൂഹത്തിൽ നിന്ന് അകന്നുനിൽക്കുന്ന ഒരു രാഷ്്ട്രീയ പ്രവർത്തനവും സാധ്യമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എം. സുകുമാരപിള്ള ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ എറണാകുളം ആശിർഭവനിൽ സംഘടിപ്പിച്ച സുകുമാരപിള്ളയുടെ മൂന്നാം ചരമ വാർഷികാചരണ പരിപാടിയുടെ ഉദ്ഘാടനവും മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതാണ് യഥാർഥ രാഷ്്ട്രീയ പ്രവർത്തനം. പക്ഷേ, മൂലധന താത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്്ട്രീയ, സാന്പത്തിക നയമാണ് ഇന്നുള്ളത്.
അതുകൊണ്ടാണ് ഒരു ഭാഗത്തു സന്പത്തും മറുവശത്ത് ദാരിദ്ര്യവും വർധിക്കുന്നത്. മനുഷ്യനേക്കാൾ ഉപരിയായി കന്പോളമാണു വലുതെന്നു ചിന്തിക്കുന്ന വ്യവസ്ഥിതിക്കു മാറ്റം വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ യഥാർഥ രാഷ്്ട്രീയം മുന്നോട്ടുവച്ച് നിരവധി അവകാശ സമരങ്ങൾക്കു നേതൃത്വം നൽകിയ തൊഴിലാളി നേതാവായിരുന്നു എം. സുകുമാരപിള്ളയെന്നും കാനം അനുസ്മരിച്ചു.


ഫൗണ്ടേഷൻ പ്രസിഡന്‍റ് എം.പി. ഗോപകുമാർ അധ്യക്ഷനായി. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പാലക്കാട് ശബര്യാശ്രമം ഡയറക്ടർ ഡോ. എൻ. ഗോപാലകൃഷ്ണൻ നായർക്ക് കാനം രാജേന്ദ്രൻ സമ്മാനിച്ചു.

ഫൗണ്ടേഷന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ആതുര ചികിത്സാ സഹായ നിധിയായ ഒരു ലക്ഷം രൂപ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് സിനിമ സംവിധായകൻ ഡോ. ബിജു കൈമാറി.
ഫൗണ്ടേഷൻ നടത്തിയ നിയമപഠനത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുത്തു.
വിവിധ ലോ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.

മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ, സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ. അരവിന്ദാക്ഷൻ, ഫൗണ്ടേഷൻ സെക്രട്ടറി എസ്. ബാബുക്കുട്ടി, ട്രഷറർ എ. ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.