അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി
Monday, February 27, 2017 3:08 PM IST
കൊച്ചി : മലബാർ സിമന്‍റ്സ് അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി.
അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പൊതുതാല്പര്യം ഉണ്ടെന്ന പേരിൽ നൽകുന്ന ഇത്തരം ഹർജികളിൽ വൻപിഴ ചുമത്തേണ്ടതാണെന്ന മുന്നറിയിപ്പു നൽകിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്.

പ്രതികളെ സർവീസിൽ തുടരാൻ അനുവദിച്ചാൽ അന്വേഷണം ശരിയായി നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്‍റർ ജനറൽ സെക്രട്ടറി ജോയി കൈതാരം നൽകിയ ഹർജിയാണ് തള്ളിയത്. മലബാർ സിമന്‍റ്സിലെ വിവിധ ഇടപാടുകളിൽ കോടികളുടെ ക്രമക്കേട് ഉണ്ടെന്ന പരാതിയിൽ മുൻ എംഡി ഉൾപ്പടെയുള്ളവർക്കെതിരേ അന്വേഷണം നടക്കുകയാണ്. എന്നാൽ, ഇവർക്കെതിരേ വകുപ്പുതല നടപടി ഉണ്ടാകുന്നില്ലെന്നും പ്രതികളിൽ പലരും സർവീസിൽ തുടരുകയാണെന്നും വ്യക്തമാക്കിയാണ് ജോയി കൈതാരം ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.