എല്ലാ ജില്ലാകേന്ദ്രങ്ങളിലും അരിക്കട തുറക്കും: മന്ത്രി തിലോത്തമൻ
എല്ലാ ജില്ലാകേന്ദ്രങ്ങളിലും അരിക്കട തുറക്കും: മന്ത്രി തിലോത്തമൻ
Monday, February 27, 2017 3:27 PM IST
തിരുവനന്തപുരം: അരിവില പിടിച്ചുനിർത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും അരിക്കടകൾ തുറക്കുമെന്നു മന്ത്രി പി. തിലോത്തമൻ അറിയിച്ചു. പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ തന്നെ അരിക്കടകൾ തുടങ്ങും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിൽ അരിക്കടകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 1531 സപ്ലൈകോ ഔട്ടലെറ്റുകൾ വഴി ന്യായവിലയ്ക്കും സബ്സിഡി വിലയ്ക്കും അരി വിതരണം ചെയ്തുവരികയാണ്.

യുഡിഎഫ് കാലത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കത്തതിനെ തുടർന്നുണ്ടായ സർക്കാരിന്‍റെ നഷ്ടം കണക്കാക്കിയിട്ടില്ലെന്നു കെ. രാജനെ ഭക്ഷ്യമന്ത്രി അറിയിച്ചു.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റു റേഷൻ സാധനങ്ങളുടെയും വിഹിതത്തിൽ രണ്ടുലക്ഷം മെട്രിക് ടണ്‍ ധാന്യത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോടതികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ വിജിലൻസിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടി.എ. അഹമ്മദ് കബീർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്, എം.കെ. മുനീർ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


പ്രധാനമന്ത്രിയെ കാണുന്ന തീയതി വൈകാതെ തീരുമാനിക്കും

തിരുവനന്തപുരം: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സർവ കക്ഷി സംഘം പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരേയും കാണുന്നതിനുള്ള തീയതി വൈകാതെ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എസ്. ശർമയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
16.6 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായിരുന്നു നേരത്തെ കേരളത്തിനു ലഭിച്ചിരുന്നത്. ഇപ്പോഴത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു.

രണ്ടു ലക്ഷത്തോളം മെട്രിക് ടണ്‍ കുറച്ചതു കേരളത്തെ കാര്യമായാണു ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സംസ്ഥാനത്തു നിന്നുള്ള സർവകക്ഷി സംഘം കേന്ദ്ര സർക്കാരിനെ കാണാനും തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.