ചാർളിയുടെ കീഴടങ്ങൽ തിരക്കഥ പ്രകാരം; ദൃശ്യങ്ങൾ തേടി പോലീസ്
Monday, February 27, 2017 3:38 PM IST
കൊച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ പൾസർ സുനിക്കും കൂട്ടാളികൾക്കും കോയന്പത്തൂരിൽ ഒളിച്ചുതാമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്ത കണ്ണൂർ ഇരിട്ടി സ്വദേശി ചാർളിയുടെ കീഴടങ്ങൽ തിരക്കഥയനുസരിച്ചെന്നു പോലീസ് വിലയിരുത്തൽ. ഇയാൾ കൊച്ചിയിലെത്തി മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തതടക്കമുള്ള കാര്യങ്ങൾ അഭിഭാഷകർ നിർദേശിച്ചതനുസരിച്ചായിരുന്നുവെന്നാണു പോലീസ് നിഗമനം.

മാധ്യമങ്ങളിൽ അഭിമുഖം നൽകിയതിനെത്തുടർന്നു പനങ്ങാട് പോലീസ് പിടികൂടിയ ചാർളിയെ ആലുവ പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തിരുന്നു. പതിനഞ്ചു വർഷമായി കോയന്പത്തൂരിൽ ഇലക് ട്രീഷനായി ജോലി ചെയ്തുവരികയാണു ചാർളി. പീളമേട്ടിലെ വാടകവീട്ടിലായിരുന്നു താമസം. നടിയെ ആക്രമിച്ച സംഭവത്തിനുശേഷം പൾസർ സുനിയും വിജീഷും അഭയം തേടിയത് ചാർളിയുടെ വാടകവീട്ടിലായിരുന്നു.

നേരത്തേ വിജീഷുമായുള്ള പരിചയംകൊണ്ടാണ് ഇരുവർക്കും വീട്ടിൽ താമസിക്കാൻ സൗകര്യം നൽകിയതെന്നും നടിയെ ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇവരെന്ന് അറിയില്ലായിരുന്നുവെന്നുമാണു ചാർളി പറയുന്നത്.

എന്നാൽ, രണ്ടുദിവസം വീട്ടിൽ താമസിച്ചിട്ടും ഇവരുൾപ്പെട്ട കേസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്ന ചാർളിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. പ്രതികൾക്ക് കേരളത്തിലേക്ക് കടക്കാൻ ബൈക്ക് സംഘടിപ്പിച്ചു നൽകിയതു ചാർളിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തന്‍റെ സുഹൃത്തിന്‍റെ ബൈക്ക് മോഷ്ടിച്ചാണ് ഇരുവരും കടന്നതെന്നാണ് ചാർളിയുടെ വാദം.

അതേസമയം പ്രധാനപ്രതി പിടിയിലായി നാലുദിവസം പിന്നിട്ടിട്ടും നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കണ്ടെത്താനാകാത്തത് പോലീസിനെ കുഴക്കുകയാണ്. കേസിലെ നിർണായക തെളിവാണു ദൃശ്യങ്ങളടങ്ങിയ ഫോൺ.

ദൃശ്യങ്ങൾ പുറത്താകും മുന്പ് ഫോൺ കണ്ടെത്താനാണ് പോലീസ് ശ്രമം. ഇപ്പോഴല്ലെങ്കിൽ പിന്നീടും ഈ ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യത പോലീസ് കാണുന്നുണ്ട്. ദൃശ്യങ്ങളെക്കുറിച്ചും അതടങ്ങിയ ഫോണുകളെക്കുറിച്ചും പൾസർ സുനി ഇതുവരെ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ല. ഫോണ്‍ ഉപേക്ഷിച്ചെന്നു സുനി പറഞ്ഞ സ്ഥലത്തെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.


വെണ്ണല സെന്‍റ് റീത്താസ് റോഡിലെ ഓടയിൽ കളഞ്ഞെന്നായിരുന്നു ആദ്യമൊഴി. ഗോശ്രീ പാലത്തിൽനിന്ന് എറിഞ്ഞുകളഞ്ഞെന്നു പിന്നീട് മാറ്റിപ്പറഞ്ഞു.
ദൃശ്യങ്ങൾ ആർക്കെങ്കിലും പകർത്തി നൽകിയിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ സുനി ഇക്കാര്യങ്ങളോടു പ്രതികരിക്കുന്നില്ലെന്നാണു വിവരം.

സംഭവത്തിനുശേഷം പൾസർ സുനിയെത്തിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവും ടാബ് ലെറ്റുമെല്ലാം പോലീസ് കണ്ടെടുത്തിരുന്നു. പ്രാഥമിക പരിശോധനയിൽ ഇവയിലൊന്നും ദൃശ്യങ്ങളില്ലെന്നാണു സൂചന. എന്നാൽ ഇവയുടെ വിദഗ്ധ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ ഇക്കാര്യം അന്തിമമായി നിശ്ചയിക്കാനാവൂ.

ദൃശ്യതെളിവുകൾ കണ്ടെത്താൻ സാധിക്കാതെവന്നാൽ പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന ഐടി ആക്ട് പ്രകാരമുള്ള കേസുകൾ ദുർബലമാകും. പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാനും ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. ദൃശ്യങ്ങൾ പ്രതികളുടെ കൈയിൽ ഇരിക്കുന്നിടത്തോളം കാലം നടിയെ ബ്ലാക്മെയിൽ ചെയ്യാനും കേസ് ദുർബലപ്പെടുത്താനുമുള്ള സാധ്യതകളും നിലനിൽക്കുന്നു.

തെന്നിന്ത്യയിൽ മുഴുവൻ തിളങ്ങിനിൽക്കുന്ന താരമായതിനാൽ ഇവരുടെ ദൃശ്യങ്ങൾ പുറത്തുപോകുന്നത് നടിക്കേറെ ദോഷം ചെയ്യും. ദൃശ്യങ്ങൾ കണ്ടെത്തിയാൽ തന്നെ മറ്റാർക്കെങ്കിലും അവ പകർത്തിനൽകിയിട്ടുണ്ടോ എന്നകാര്യത്തിലും വ്യക്തത വരുത്തേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.