ബാബ അലക്സാണ്ടർ ഉപവസിച്ചു
ബാബ അലക്സാണ്ടർ ഉപവസിച്ചു
Tuesday, February 28, 2017 3:34 PM IST
കോഴിക്കോട്: ഭാഷയ്ക്കുവേണ്ടിയുള്ള വ്യത്യസ്തമായ സമരത്തിന് കോഴിക്കോട് കടപ്പുറം വേദിയായി. കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ ബോധന രീതി ശാസ്ത്രീയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുലോകം ഒരു ഭാഷാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ബാബ അലക്സാണ്ടർ (ന്യൂഡൽഹി) നടത്തിയ ഏകദിന ഉപവാസ സമരത്തിനാണ് ബീച്ച് വേദിയായത്.

കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഭാഷാ ബോധനം ശാസ്ത്രീയമാക്കിയാൽ എല്ലാവർക്കും ലോക ഭാഷ സംസാരിക്കാനാവും. അതുവഴി അവരുടെ അവസരങ്ങളും സാധ്യതകളും വലുതാകുമെന്നും ബിഷപ് പറഞ്ഞു.

അനൗപചാരികമായും സ്വഭാവികമായും രൂപപ്പെട്ട ഭാഷയെ വ്യാകരണ നിയമങ്ങൾ എഴുതിയുണ്ടാക്കി ഔപചാരികമായ ഒരു പഠന വസ്തു ആക്കി മാറ്റിയയതാണ് പരമ്പരാഗതവും ഔപചാരികവുമായ ഭാഷാ ബോധനത്തിന്‍റെ തകരാറെന്ന് ഉപവാസത്തിനു നേതൃത്വം നൽകിയ ബാബ അലക്സാണ്ടർ പറഞ്ഞു. ഭാഷാ സംബന്ധമായ കാര്യങ്ങൾ (വ്യാകരണ നിയമങ്ങൾ) സംസാരിക്കുന്നയാളിൽ നിന്നു കേൾക്കുന്നയാളിലേക്കു സ്വഭാവികമായിതന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇതിനർഥം ഭാഷയ്ക്ക് വ്യാകരണം ഇല്ല എന്നല്ല. വ്യാകരണം പറഞ്ഞ് പഠിപ്പിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രസ് ക്ലബ് പ്രസിഡന്‍റ് കമാൽ വരദൂർ അധ്യക്ഷതവഹിച്ചു. എഴുത്തുകാരി കെ.പി. സുധീര, എൻസിഡിസി മീഡിയ മാനേജർ അരുൺ പി. ബാലൻ, സ്റ്റേറ്റ് ഇവാല്വേറ്റർ അബ്‌ദുൾ സലാം എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ ഭാഷാ ബോധന രീതിക്ക് സമഗ്രമായ മാറ്റം വരുത്തനാണ് ഉപവാസത്തിലൂടെ ബാബ അലക്സാണ്ടർ ലക്ഷ്യമിടുന്നത്.
നാഷണൽ ചൈൽഡ് ഡെവലപ്മെന്‍റ് കൗൺസിൽ (എൻസിഡിസി) കേരള റീജനാണ് ഉപവാസ സമരത്തിന് ആതിഥേയത്വം വഹിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.