വേനൽക്കാല തിരക്ക്: പ്രത്യേക ട്രെയിനുകൾ
വേനൽക്കാല തിരക്ക്: പ്രത്യേക ട്രെയിനുകൾ
Tuesday, February 28, 2017 4:06 PM IST
തിരുവനന്തപുരം: വേനൽക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിന് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും.ചെന്നൈ സെൻട്രൽ - എറണാകുളം ജംഗ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06005) ചെന്നൈ സെൻട്രലിൽ നിന്നും ഏപ്രിൽ 3, 10, 17, 24 തീയതികളിൽ രാത്രി 10.30 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.45 ന് എറണാകുളം ജംഗ്ഷനിൽ എത്തും.

എറണാകുളം ജംഗ്ഷൻ - ചെന്നൈ സെൻട്രൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06006) എറണാകുളം ജംഗ്ഷനിൽ നിന്ന് ഏപ്രിൽ 6, 13, 20, 27 തീയതികളിൽ വൈകിട്ട് ഏഴിനു പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈ സെൻട്രലിൽ എത്തും.
കാട്പാഡി, ജൊലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.


എറണാകുളം ജംഗ്ഷൻ - മൈസൂർ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ എറണാകുളം ജംഗ്ഷനിൽ നിന്ന് ഏപ്രിൽ 4, 11, 18, 25 തീയതികളിൽ പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 7.30 ന് മൈസൂരിൽ എത്തും.

ഈ ട്രെയിനിന് എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയന്പത്തൂർ, തിരിപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, ബംഗലൂരൂ, കന്‍റോണ്‍മെന്‍റ്, കെ.എസ്.ആർ. ബംഗലൂരൂ, കെങ്കേരി, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.