ഗ്രാമീണ മേഖലയിലെ നിർബന്ധിത സേവനം: സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാൻ അധികാരമില്ല
Tuesday, February 28, 2017 4:06 PM IST
കൊച്ചി: ഗ്രാമീണ മേഖലയിലെ നിർബന്ധിത സേവനത്തിനു വഴങ്ങിയില്ലെന്ന കാരണത്താൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാൻ കോളജ് മാനേജ്മെന്‍റിന് അധികാരമില്ലെന്ന് ഹൈക്കോടതി. സർട്ടിഫിക്കറ്റുകൾ തടഞ്ഞു വയ്ക്കാമെന്ന വ്യവസ്ഥ പൊതുനന്മയ്ക്കും പൊതുതാല്പര്യത്തിനും വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ജോലിക്കും ഉന്നതപഠനത്തിനും ആവശ്യമാണെന്നിരിക്കേ ഇതില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകും. നിർബന്ധിത മെഡിക്കൽ സേവനം അനുഷ്ഠിക്കാൻ വിദ്യാർഥികൾക്ക് ബാധ്യതയുണ്ട്. ഇതു പാലിക്കാത്തവർക്കെതിരേ സിവിൽ കേസ് നൽകാൻ മാനേജ്മെന്‍റിന് കഴിയുമെന്നും അതിന് ഈ വിധി തടസമാകില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

2010 -2011 അധ്യയന വർഷത്തിൽ സർക്കാർ ക്വാട്ടയിൽ സ്വാശ്രയ കോളജിൽ പ്രവേശനം ലഭിച്ചവരാണ് ഹർജിക്കാർ. ഇവർ പഠനം പൂർത്തിയാക്കിയെങ്കിലും നിർബന്ധിത മെഡിക്കൽ സേവനം ചെയ്യാൻ തയാറായില്ല. തുടർന്ന് ഇവർക്ക് ടിസി, സ്വഭാവ സർട്ടിഫിക്കറ്റുകൾ കോളജ് മാനേജ്മെന്‍റ് നിഷേധിച്ചു. മാത്രമല്ല, പ്രവേശന സമയത്ത് വാങ്ങിയ എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ തിരികെ തരില്ലെന്നും വ്യക്തമാക്കി.


എംബിബിഎസ് പ്രവേശന സമയത്ത് കോളജ് അധികൃതർ വിദ്യാർഥികളുമായുണ്ടാക്കിയ കരാർ അനുസരിച്ച് ഒരു വർഷത്തിൽ കുറയാതെ നിർബന്ധിത സേവനം അനുഷ്ഠിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ 13 ലക്ഷം രൂപ പിഴ നൽകണമെന്നും വ്യവസ്ഥ വച്ചിരുന്നു. ഇതു രണ്ടും പാലിക്കാൻ വിദ്യാർഥികൾ തയാറാകാത്തതിനാലാണു മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും തടഞ്ഞുവച്ചതെന്നു കോളജ് പ്രിൻസിപ്പൽ വിശദീകരിച്ചു.

എന്നാൽ പിഴത്തുക ഈടാക്കാൻ സിവിൽ കേസ് നടപടികൾ സ്വീകരിക്കാതെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കാൻ മാനേജ്മെന്‍റിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പഠനം പൂർത്തിയാക്കിയിട്ടും വിദ്യാഭ്യാസ രേഖകൾ വിട്ടുനൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്. വിദ്യാർഥികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.