ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം
Monday, March 20, 2017 1:39 PM IST
കൊച്ചി: ജില്ലാ ശുചിത്വ മിഷനുകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ നിന്നു ശുചിത്വ മിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള 10,480 - 18,300 മുതൽ 18740-33,680 വരെ ശന്പള സ്കെയിലിലുളള (പുതുക്കിയ ശന്പള സ്കെയിൽ 20,000-45,800 മുതൽ 35,700-75,600 വരെ) ജീവനക്കാരിൽ നിന്നും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) യുടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്) ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്) സയൻസ് ബിരുദധാരികളായിരിക്കണം.താത്പര്യമുളള അപേക്ഷകർ കെഎസ്ആർ പ്രകാരമുളള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം ഈ മാസം 31-നു മുന്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം 695003 വിലാസത്തിൽ നേരിട്ടോ തപാലിലോ നല്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.