പലരും പുലിയെ കാണുന്നു; പേടി പരക്കുന്നു
Monday, March 20, 2017 1:55 PM IST
കണ്ണൂർ: രണ്ടാഴ്ച മുന്പ് തായത്തെരുവിൽനിന്നു പുലിയെ പിടികൂടിയതോടെ കണ്ണൂരിലെങ്ങും പുലിപ്പേടിയാണ്. ജനത്തെ ഭീതിയിലാക്കാൻ മനഃപൂർവം ആരെങ്കിലും പടച്ചു വിടുന്നതാണോ പുലിക്കഥകളെന്നും സംശയം ഉയർന്നിട്ടുണ്ട്. പലരും പുലിയെ കണ്ടതായി അവകാശവാദമുന്നയിക്കുകയും ഇത്തരം അഭ്യൂഹങ്ങൾ കാറ്റുപോലെ പരക്കുകയുമാണ്.
പുലിയെ കണ്ടെന്ന് അവകാശപ്പെട്ടു നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നാണ് വനപാലകർക്കു ഫോൺവിളികൾ വരുന്നത്. അഴീക്കോട് വായിപ്പറന്പിൽ പുലിയെ കണ്ടതായും പ്രദേശത്തുള്ളവർ പറഞ്ഞിരുന്നു.

ഒരാഴ്ചയോളം വായിപ്പറന്പിന്‍റെ വിവിധയിടങ്ങളിൽ പുലിയെ കണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതേത്തുടർന്നു വായിപ്പറന്പിൽ വനംവകുപ്പു കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.


ഇതിനിടെ, ഞായറാഴ്ച രാത്രി ചിറക്കൽ, നാലുമുക്ക്, പുതിയതെരു, സിറ്റി എന്നിവിടങ്ങളിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നു. വനപാലകർ ഇവിടങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കാഷ്ഠം, കാൽപ്പാടുകൾ, പുലി വേട്ടയാടിയ മൃഗങ്ങളുടെ അവശിഷ്ടം എന്നിവയിലൂടെയാണ് സാധാരണ ഒരു പ്രദേശത്തെ പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഇത്തരം വസ്തുക്കളൊന്നും കണ്ണൂരിലെവിടെനിന്നും കിട്ടിയിട്ടുമില്ല.
എന്നാൽ ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ പുലിയില്ലെന്നു തീർത്തു പറയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.