അഡ്മിനിസ്ട്രേറ്റർ വീണ്ടുമെത്തി, കോഫി ബോർഡിൽ സംഘർഷം
Monday, March 20, 2017 1:55 PM IST
തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് തൃശൂരിലെ ആസ്ഥാന കാര്യാലയം പിടിച്ചെടുക്കാൻ പോലീസ് സംരക്ഷണത്തോടെ എത്തിയ അഡ്മിനിസ്ട്രേറ്ററെ നൂറുകണക്കിനു കോഫി ഹൗസ് ജീവനക്കാരായ സഹകരണസംഘം അംഗങ്ങൾ തടഞ്ഞു. സംഘർഷാവസ്ഥയുണ്ടായതോടെ പോലീസും അഡ്മിനിസ്ട്രേറ്ററും പിന്മാറി. അഡ്മിനിസ്ട്രേറ്റർ പോലീസ് സന്നാഹത്തോടെ എത്തി ഓഫീസ് പിടിച്ചെടുക്കുന്നതു തടയാൻ ഇന്നലെ രാവിലെ മുതൽ നൂറുക്കണക്കിനു ജീവനക്കാർ തടിച്ചുകൂടിയിരുന്നു.

പൂട്ടിയിട്ടിരുന്ന ആസ്ഥാന കാര്യാലയത്തിന്‍റെ പൂട്ടുപൊളിച്ചു മിനിട്സ് ബുക്ക് അടക്കമുള്ള രേഖകൾ ശനിയാഴ്ച സിഐടിയുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം കടത്തിയിരുന്നു. അന്നു ഗേറ്റിന്‍റെയും ഓഫീസിന്‍റെയും താഴുപൊളിച്ച് അകത്തുകടന്ന സംഘം പുതിയ താഴിട്ടു പൂട്ടിയാണു സ്ഥലംവിട്ടത്. ഇന്നലെ സംഘത്തിൽ ചുമതലയേൽക്കാൻ പുതിയ സെക്രട്ടറി ബാലകൃഷ്ണനുമായാണ് അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു എത്തിയത്.
എന്നാൽ, കോഫീ ബോർഡ് മന്ദിരത്തിന്‍റെ കാന്പസിലേക്കുള്ള ഗേറ്റു ചാടിക്കടന്ന ജീവനക്കാർ ഗേറ്റിനകത്തുനിന്നു മറ്റൊരു താഴിട്ടു പൂട്ടിയാണ് അഡ്മിനിസ്ട്രേറ്ററെയും സംഘത്തെയും ചെറുത്തത്. ഓഫീസിലെ 45 പേരൊഴികെയുള്ള എല്ലാവരും പോകണമെന്ന് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ഇന്നലെ വൈകുന്നേരം അഞ്ചരവരെയും അവർ അവിടെത്തന്നെ തുടർന്നു.

കോഫീ ബോർഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാരിന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയിതിരിക്കേയാണ് ഓഫീസിന്‍റെ താഴു പൊളിച്ച് അകത്തുകയറി രേഖകൾ അപഹരിച്ചതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ ഭരണത്തിനെതിരേ നിലവിലിരുന്ന ഭരണ സമിതി നൽകിയ കേസ് ഹൈക്കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഇപ്പോൾ ഓഫീസിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയതിനും സ്റ്റേ ഉത്തരവു ലംഘിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് നൽകിയിരിക്കുകയാണ്.
ഹൈക്കോടതി വിധി വൈകുന്ന സാഹചര്യത്തിൽ ഓഫീസ് പൂട്ടി സീൽ ചെയ്തു ജില്ലാ കളക്ടർക്കു താക്കോൽ കൈമാറാമെന്നു ജീവനക്കാരുടെയും സഹകരണവേദിയുടെയും നേതാക്കൾ പോലീസ് അധികാരികളെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.