മുഖ്യമന്ത്രിക്കു സുധീരന്‍റെ വക്കീൽ നോട്ടീസ്
മുഖ്യമന്ത്രിക്കു  സുധീരന്‍റെ വക്കീൽ നോട്ടീസ്
Monday, March 20, 2017 1:55 PM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കു വിരുദ്ധമായി ദേശീയ- സംസ്ഥാന പാതയോരത്തുള്ള ബിയർ- വൈൻ പാർലറുകൾക്കു ലൈസൻസ് പുതുക്കിക്കൊടുത്താൽ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു വി.എം. സുധീരൻ വക്കീൽ നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി, സ്റ്റേറ്റ് പോലീസ് ചീഫ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ദേശീയ - സംസ്ഥാന പാതയോരത്തു മദ്യവില്പന വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി മറികടക്കുന്നതിനായി അറ്റോർണി ജനറലിന്‍റെ നിയമോപദേശം ലഭിച്ചു എന്ന റിപ്പോർട്ടുകൾ പരിഗണിച്ചാണു വക്കീൽ നോട്ടീസ്. പാതയോരങ്ങളിൽ ഒരു തരത്തിലുള്ള മദ്യവിൽപനയും പാടില്ലെന്നു കോടതി വിധിയിൽ നിന്നു വ്യക്തമാണ്.

മാത്രമല്ല മദ്യവിൽപന കേന്ദ്രങ്ങളുടെ ബോർഡ് പോലും പാതയോരങ്ങളിൽ സ്ഥാപിക്കാൻ പാടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനിടെ അറ്റോർണി ജനറലിന്‍റെ നിയമോപദേശം ബിയർ- വൈൻ പാർലർ ഉടമകൾക്കു സാമ്പത്തിക നേട്ടം കൈവരിക്കാൻ മാത്രമുള്ളതാണ്. മാത്രമല്ല ഇതേ അറ്റോർണി ജനറൽ മുമ്പ് മദ്യനയത്തിനെതിരായ കേസിൽ കേരളത്തിലെ ബാർ ഉടമയ്ക്കു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിട്ടുള്ളതുമാണ്.

പാതയോരങ്ങളിലെ മദ്യവിൽപനശാലകൾ അടച്ചുപൂട്ടണമെന്നാണു സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടുള്ളതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ഇതു മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കണമെന്നു പറയുന്നില്ല. ഈ സാഹചര്യത്തിൽ ജനഹിതത്തിനെതിരായി പോലീസ് സഹായത്തോടെ മദ്യശാലകൾ മാറ്റിസ്ഥാപിക്കാനുള്ള നീക്കവും നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി വിധിക്കു വിരുദ്ധമായ നടപടികളുമായി മുന്നോട്ടു പോയാൽ കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.