അതിരപ്പിള്ളി പദ്ധതി: അജൻഡയിൽനിന്നു മാറ്റിയിട്ടില്ല; സമവായമുണ്ടെങ്കിൽ നടപ്പാക്കും- മണി
അതിരപ്പിള്ളി പദ്ധതി: അജൻഡയിൽനിന്നു മാറ്റിയിട്ടില്ല; സമവായമുണ്ടെങ്കിൽ നടപ്പാക്കും- മണി
Monday, March 20, 2017 1:55 PM IST
തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അജൻഡയിൽനിന്നു മാറ്റിയിട്ടില്ലെന്നു വൈദ്യുതിമന്ത്രി എം.എം. മണി. സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുണ്ടശേരി ഹാളിൽ തൃശൂർ മണ്ഡലം സന്പൂർണ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എം. മാണി ഇപ്പോൾ അനുകൂല അഭിപ്രായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. അതുപോലെ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയട്ടെ. കോണ്‍ഗ്രസ് പദ്ധതിക്കെതിരാണെന്നു നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. ഓരോ മുന്നണിക്കകത്തും ഭിന്നാഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ സമവായം ഉണ്ടാകട്ടെയെന്നാണു നിലപാട്. തർക്കമില്ലെങ്കിൽ പദ്ധതിയുടെ പണി തുടങ്ങാമായിരുന്നു. 163 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാവുന്ന പദ്ധതിക്കു കേന്ദ്രാനുമതി ലഭ്യമാവുകയും സാങ്കേതിക തടസങ്ങളെല്ലാം നീങ്ങുകയും ചെയ്തിട്ടുണ്ട്. ഉള്ളതിൽ അൽപം മെച്ചപ്പെട്ട പദ്ധതിയെന്ന നിലയിലാണ് അതിരപ്പിള്ളി പരിഗണിച്ചത്. ഇതു നടപ്പാക്കാമെന്നു തന്നെയാണു സിപിഎം നിലപാട്.


സോളാർ വേണമെന്ന നടൻ ശ്രീനിവാസന്‍റെ അഭിപ്രായം കാര്യം മനസിലാക്കാതെയാണ്. ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള വൈദ്യുതിക്കു നാല്പതോ അന്പതോ പൈസയേ വരുന്നുള്ളൂ. സോളാറിൽനിന്നാകുന്പോൾ യൂണിറ്റിന് ആറര രൂപവരെയാകും. ആരാണ് ഇത്രയും പണം കൊടുത്തു വൈദ്യുതി വാങ്ങി ഉപയോഗിക്കുകയെന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതി ഉണ്ടാക്കാനാണെങ്കിൽ കായംകുളം പദ്ധതിയുണ്ട്. 359 മെഗാവാട്ട് വൈദ്യുതി അവിടെ ഉദ്പാദിപ്പിക്കാം.ഇത്രയും തുക ചെലവിട്ട് ആരും വൈദ്യുതി വാങ്ങിക്കില്ല.

അതേസമയം, സോളാർ വേണ്ടെന്ന അഭിപ്രായം തനിക്കില്ല. കഴിഞ്ഞ സർക്കാർ മനഃപൂർവം കുറേ പദ്ധതികൾ പാതിവഴിയിലിട്ടു പോയിട്ടുണ്ട്. പള്ളിവാസൽ ഉൾപ്പെടെ ഇതിലുണ്ട്. എന്നിട്ടാണ് 25 വർഷത്തേക്കു വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത്. വൈദ്യുതി പാഴാക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. ഒരു മണിക്കൂറെങ്കിലും എല്ലാ കേരളീയരും വൈദ്യുതി നിയന്ത്രിച്ചാൽ ഒരുപാട് മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.