വിഷം കലർത്തി മത്സ്യങ്ങളെ കൊന്നൊടുക്കി
വിഷം കലർത്തി മത്സ്യങ്ങളെ കൊന്നൊടുക്കി
Monday, March 20, 2017 2:10 PM IST
തലശേരി: ചെമ്മീൻ പാടമായി ഉപയോഗിക്കാൻ അഞ്ചേക്കർ വെള്ളക്കെട്ടിൽ വിഷം കലർത്തി മത്സ്യങ്ങളെ കൊന്നൊടുക്കി. ധർമടം പഞ്ചായത്തിലെ അണ്ടലൂർകടവ് പാലത്തിനു സമീപത്തെ വെള്ളക്കെട്ടിലെ മീനുകളെയാണു കൊന്നൊടുക്കിയത്. ഞായറാഴ്ച വൈകുന്നേരമാണു മീനുകൾ കൂട്ടത്തോടെ ചത്തു പൊന്തിയത് കാണുന്നത്.

ആയിരക്കണക്കിനു മീനുകളാണു ചത്തു പൊന്തിയിരിക്കുന്നത്. ജലോപരിതലത്തിൽനിന്നു മൂന്നു മീറ്റർ ആഴത്തിൽ വരെയുള്ള ജീവികളെ നശിപ്പിക്കാൻ ശേഷിയുള്ള വിഷമാണു കലക്കിയതെന്നു പരിശോധനയിൽ കണ്ടെത്തി. സർക്കാരിന്‍റെ സഹായത്തോടെ കൊഞ്ചുകൃഷി നടത്താൻ സ്വകാര്യ വ്യക്തി തയാറെടുക്കുകയായിരുന്നുവെന്നും ചെമ്മീൻ കൃഷിയുടെ മുന്നോടിയായി മറ്റു മത്സ്യങ്ങളെ നശിപ്പിക്കാൻ വിഷം കലർത്തിയതാണെന്നും പരിസരത്തുള്ളവർ ആരോപിക്കുന്നു.


സാധാരണ നിലയിൽ ചെമ്മീൻ കൃഷിക്കായി പാടമൊരുക്കുന്പോൾ നിലവിലെ വെള്ളം പുഴയിലേക്കു തുറന്നു വിടുകയാണ് ചെയ്യുക. എന്നാൽ, ഈ രീതി അവലംബിക്കാതെ മീനുകളെ കൊന്നൊടുക്കിയതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുമെന്നു പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മീനുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതു പുഴകളിലെയും കൈപ്പാട് മേഖലകളിലെയും മത്സ്യ സന്പത്തിനെ പ്രതികൂലമായി ബാധിക്കും. പ്രദേശത്തു ചില പക്ഷികളെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ചത്തുപൊന്തിയ മീനുകളെ തിന്ന പക്ഷികളാകാം ഇത്തരത്തിൽ ചത്തു വീണതെന്നും സംശയമുണ്ട്. വെള്ളക്കെട്ടിൽ വിഷം കലർത്തി മീനുകളെ നശിപ്പിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു പ്രദേശത്തുള്ളവർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.