പാട്ട് ഹിറ്റാകണമെങ്കിൽ സംഗീത സംവിധായകൻ മാത്രം വിചാരിച്ചാൽ പോരെന്നു മോഹൻ സിത്താര
പാട്ട് ഹിറ്റാകണമെങ്കിൽ സംഗീത സംവിധായകൻ മാത്രം വിചാരിച്ചാൽ പോരെന്നു മോഹൻ സിത്താര
Monday, March 20, 2017 2:21 PM IST
തൃശൂർ: ഒരു പാട്ട് ഹിറ്റാകണമെങ്കിൽ സംഗീത സംവിധായകൻ മാത്രം വിചാരിച്ചാൽ പോരെന്നും അതിനു നല്ല ഗായകർകൂടി വേണമെന്നും സംഗീത സംവിധായകൻ മോഹൻസിത്താര. ഇളയരാജ എന്തുകൊണ്ടാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമെതിരെ നിയമ നടപടിക്കൊരുങ്ങുന്നതെന്നറിയില്ല. അത്തരമൊരു നടപടി ശരിയല്ലെന്നാണു താൻ കരുതുന്നതെന്നും മോഹൻ സിത്താര പറഞ്ഞു.

ഒരാൾക്കുമാത്രം കേൾക്കാനും ആസ്വദിക്കാനുമല്ലല്ലോ സംഗീതസംവിധായകൻ പാട്ടിന് ഈണം പകരുന്നത്. ആസ്വാദകർ അതേറ്റു പാടുന്പോഴാണു പാട്ടുകൾ ഹിറ്റാകുന്നത്.
അതേസമയം, സംഗീത സംവിധായകൻ ഈണം നൽകുന്ന പാട്ട് പിന്നീടു പലരും പാടി വരുമാനമുണ്ടാക്കുകയും കഷ്ടപ്പെട്ട് ഈണം നൽകിയ ആ സംഗീത സംവിധായകന് ആകെ ഒരേയൊരു തവണ മാത്രം വരുമാനം ലഭിക്കുന്ന സ്ഥിതിയുമുണ്ട്. അതൊഴിവാക്കാനായിരിക്കാം ഇളയരാജ ഇത്തരമൊരു നീക്കം നടത്തുന്നതെന്നു കരുതുന്നു. പാട്ട് ഹിറ്റാകുന്പോൾ ഗായകർ ഓർമിക്കപ്പെടുകയും അതിന് ഈണം നൽകിയ സംഗീതസംവിധായകൻ മറക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.


സംഗീതസംവിധായകനു വണ്‍ടൈം പെയ്മെന്‍റും പാട്ടുകാർക്കു കണ്ടിന്യൂവസ് പെയ്മെന്‍റും കിട്ടുന്ന സ്ഥിതിയുമുണ്ട്. അതിനൊരു മാറ്റം ആവശ്യമാണെന്നു കരുതുന്നുവെന്നും മോഹൻസിത്താര പറഞ്ഞു.

ഗായകരായ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കുമെതിരേ സംഗീതസംവിധായകൻ ഇളയരാജ തന്‍റെ പാട്ടുകൾ അനുമതിയില്ലാതെ വിവിധ വേദികളിൽ ആലപിച്ചെന്നാരോപിച്ചു നിയമനടപടിക്കൊരുങ്ങിയ പശ്ചാത്തലത്തിലാണ് മോഹൻ സിത്താരയുടെ പ്രതികരണം. ഇരുവർക്കുമെതിരെ ഇളയരാജ വക്കീൽ നോട്ടീസയച്ച വിവരം ഫേസ് ബുക്കിലൂടെ എസ്.പി. ബാലസുബ്രഹ്മണ്യം തന്നെയാണു വെളിപ്പെടുത്തിയത്.
പകർപ്പവകാശം ലംഘിച്ചതിനാൽ വലിയ തുക അടയ്ക്കേണ്ടി വരുമെന്നാണ് നോട്ടീസിലുള്ളതെന്നും എസ്.പി. ബി വിശദീകരിച്ചിട്ടുണ്ട്. ഇളയരാജയുടെ നിലപാടിനെതിരേ സോഷ്യൽ മീഡിയയിലും മറ്റും കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പല ഗായകരും ഇതിനെതിരേ രംഗത്തുവന്നു.

പാട്ടിന്‍റെ ഉടമസ്ഥൻ സംഗീതസംവിധായകൻ മാത്രമല്ലെന്നും എഴുതിയ ആൾക്കും പാടിയ ആൾക്കും തുല്യപങ്കാളിത്തമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.