കൃഷ്ണദാസിന്‍റെ അറസ്റ്റ്: പോലീസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം
കൃഷ്ണദാസിന്‍റെ അറസ്റ്റ്: പോലീസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം
Monday, March 20, 2017 2:21 PM IST
കൊച്ചി: പാന്പാടി നെഹ്റു കോളജ് ഓഫ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ചെയർമാൻ ഡോ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാലക്കാട് ലക്കിടി ജവഹർ ലോ കോളജിലെ എൽഎൽബി വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസുമായി ബന്ധപ്പെട്ടു ഡോ പി. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കവെ, കേസിൽ ഹർജിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസിനുമെതിരേ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്. പൊതുജനാഭിപ്രായപ്രകാരമല്ല കേസ് കൈകാര്യം ചെയ്യേണ്ടതെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞു.

കേസിലെ സാഹചര്യങ്ങളും തെളിവുകളുമാണ് പോലീസ് കണക്കിലെടുക്കേണ്ടതെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.
കൃഷ്ണദാസിനെതിരേ വിദ്യാർഥി നൽകിയ പരാതിയിൽ കൂടുതൽ കാര്യങ്ങൾ പോലീസ് കൂട്ടിച്ചേർത്തെന്നു കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കാനാവാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തിരിക്കുകയാണെന്നു കാണാനാവും. ഇത്തരത്തിൽ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥൻ സർവീസിൽ ഉണ്ടായിരിക്കാൻ യോഗ്യതയുള്ള വ്യക്തിയല്ലെന്നും കോടതി പറഞ്ഞു. ഇത്തരക്കാർക്കെതിരേ കോടതി പരാമർശം എഴുതിയാൽ ഒരു രാഷ്‌ട്രീയക്കാരനും സംരക്ഷിക്കാനാവില്ല.


പരാതിക്കാരനില്ലാത്ത ആരോപണങ്ങൾ പോലീസ് കൂട്ടിച്ചേർക്കുകയും കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയുമാണ്. ഇത്തരം നടപടി അനുവദിക്കാനാവില്ല. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഹർജിക്കാരനു മുൻകൂർജാമ്യം അനുവദിച്ചത് മറികടക്കാനാണോ പോലീസ് ഇത്തരം നടപടി സ്വീകരിച്ചതെന്നു കോടതി സംശയം പ്രകടിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ടു നിയമപരമായി പ്രവർത്തിക്കാൻ പോലീസ് തയാറാവണമെന്നു ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ടു കേസ് ഡയറി ഉൾപ്പെടെ വിശദ വിവരങ്ങൾ ഇന്നു ഹാജരാക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്നു കണ്ടെത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.