ശങ്കർറെഡ്ഡിയുടെ സ്ഥാനക്കയറ്റം; രേഖകൾ സമർപ്പിച്ചു
ശങ്കർറെഡ്ഡിയുടെ സ്ഥാനക്കയറ്റം; രേഖകൾ സമർപ്പിച്ചു
Tuesday, March 21, 2017 2:07 PM IST
കൊച്ചി: എൻ.ശങ്കർറെഡ്ഡി ഉൾപ്പെടെ നാല് മുതിർന്ന പോലീസ് ഓഫീസർമാർക്കു മുൻസർക്കാർ നൽകിയ ഡിജിപി തസ്തിക ശമ്പളവർധനയില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിന്‍റെ രേഖകൾ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. 2016 ഓഗസ്റ്റ് മൂന്നിലെ മന്ത്രിസഭാ തീരുമാനത്തിന്‍റെ രേഖയാണ് ഹൈക്കോടതി നിർദേശപ്രകാരം സമർപ്പിച്ചത്.

ശങ്കർറെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് കോടതി അന്വേഷണം നിർദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം.


പുതിയ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ബോധിപ്പിച്ചു. ഐപിഎസ് ചട്ടങ്ങൾ പാലിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ ഇതിൽ പ്രത്യേക ഉത്തരവിന്‍റെ കാര്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധു നിയമനക്കേസിനൊപ്പം ഈ ഹർജിയും കോടതി ഇന്നു പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.