ടിപ്പർ ലോറി കാറിനു മുകളിലേക്കു മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു
ടിപ്പർ ലോറി കാറിനു മുകളിലേക്കു മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു
Tuesday, March 21, 2017 2:19 PM IST
കൊയിലാണ്ടി/പയ്യോളി: ദേശീയ പാതയിൽ തിക്കോടിക്കു സമീപം പാലൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിനു മുകളിലേക്കു മറിഞ്ഞ് കാർ യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു. കൊയിലാണ്ടി കൊല്ലം ഖദീജാസിൽ ഷബീറലിയുടെയും നൗസിയയുടെയും മകൾ അസ്‌ല ഷെഹറിൻ (12), കൊയിലാണ്ടി ഫാത്തിമാസിൽ അബ്ദുൾ ഖാദറിന്‍റെയും ഇബ്നു സിനയുടെയും മകൻ അദിനാൻ (എട്ട്) എന്നിവരാണു മരിച്ചത്.

അപകടത്തെത്തുടർന്ന് ഇവർ തത്ക്ഷണം മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം. എട്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്ന നൗഷാദ് (45), ടിപ്പർ ലോറിയുടെ ക്ലീനർ ഷഫീർ(25), സുമയ്യ(30), ഫാത്തിമ നൗസിയ (25), മുഹമ്മദ് (10), ദാന ഫാത്തിമ(5), ആതിഫ ഷഹറിൻ (രണ്ടര) എന്നിവരാണു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

മുക്കത്തെ ക്രഷറിൽനിന്നു മെറ്റലുമായി വന്ന ടിപ്പറാണ് അപകടമുണ്ടാക്കിയത്. നൗഷാദും കുടുംബവും വടകരയിലെ തറവാട്ടിൽ കല്യാണത്തിനു പോയി കൊയിലാണ്ടിയിലേക്ക് മടങ്ങി വരികയായിരുന്നു. മരിച്ച അസ്‌ല കൊയിലാണ്ടി മർക്കസ് സ്കൂളിലെയും അദിനാൻ എംഇഎസ് സ്കൂളിലെയും വിദ്യാർഥികളാണ്. ഇവരുടെ മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമു
ണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.